Friday, October 31, 2014

മറിയമിന്റെ പുത്രനു ഇട്ട "iseos" എന്ന പേര് എങ്ങനെ "യേശു" എന്നായി...???

ഒറിജിനലായി ഇസ്യൂസ് എന്ന് ഇട്ട ഭാഷയിൽ വിളിച്ചാൽ പോരെ.....???
(ഇതിന്റെ അറബി വാക്കാണ്‌ ഈസ എന്നുള്ളത്...)


ഇതിനു ഉത്തരം കിട്ടാന്‍ ആദ്യം ക്രിസ്ടിയാനികള്‍ ചെയ്യേണ്ടത് ,താഴെയുള്ളതിനു കൂടി ഉത്തരം കണ്ടെത്തുക 



Matthew എങ്ങനെ മത്തായി ആയി....???

John എങ്ങനെ യോഹന്നാൻ ആയി...???

Luke എങ്ങനെ ലൂകൊസ് ആയി...???

Mark എങ്ങനെ മാർക്കോസ് ആയി...???

Paul എങ്ങനെ പൗലൊസ് ആയി....???

Peter എങ്ങനെ പത്രോസ് ആയി...????

പ്രതികരണം


പ്രണയം പ്രതികരിക്കാന്‍ പ്രതിഫലിച്ച പ്രതികരണമില്ല !!!പ്രതികരണമാകെ പ്രകൃതിയില്‍പ്രകീര്‍ത്തിച്ചു പ്രതിയില്‍ പ്രതികരണമായി 

ബൈബിളിലെ കര്‍മ്മശാസ്ത്രം,നിയമങ്ങള്‍.



"നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അനുഗ്രഹവും ശാപവും വെക്കുന്നു. നിന്റെ നാഥനായ ദൈവത്തിന്റെ കല്പന അനുസരിച്ചാല്‍ അനുഗ്രഹം ലംഘിച്ചാല്‍ ശാപം."(നിയമാവര്‍ത്തനം ,11 :26 ,27 ,28 )
ശുദ്ധി
ശുക്ല സ്രാവം
"യഹോവ മോശയോടും അഹറോനോടും അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:ആര്‍ക്കെങ്കിലും ശുക്ലസ്രാവ മുണ്ടായാല്‍ അതിനാല്‍ അവന്‍ ആശുദ്ധനായിത്തീരും...അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന സ്ഥലങ്ങളെല്ലാം അശുദ്ധമായിരിക്കും.....അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍ ശുദ്ധീകരണത്തിനായ് ഏഴ് ദിവസം നിശ്ചയിച്ചു തന്റെ വസ്ത്രങ്ങള്‍ അലക്കുകയും,ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം.അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും."(ലേവ്യ പുസ്തകം ,15 :1 -13 )
ബീജ സ്രാവം
"ഒരുവന്നു ബീജ സ്രാവമുണ്ടായാല്‍ അവന്‍ കുളിക്കണം.....ബീജം വീണ വസ്ത്രങ്ങളും തുകലുകളും കഴുകിക്കളയണം.ഒരാള്‍ സ്ത്രീയോട് കൂടി ശയിക്കുകയും ബീജ സ്രവണം ഉണ്ടാവുകയും ചെയ്‌താല്‍ ഇരുവരും കുളിക്കണം.വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും."(ലേവ്യ പുസ്തകം ,15 : 16 -18 )
ആര്‍ത്തവം
"സ്ത്രീക്ക് മാസ മുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴ് ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും..... ആരെങ്കിലും അവളുടെ കൂടെ ശയിച്ചാല്‍ അവനും ഏഴു ദിവസത്തേക്ക് അശുദ്ധനായി.....ആര്‍ത്തവ കാലം നീണ്ടു പോയാല്‍ ആ ദിവസങ്ങലത്രയും അവള്‍ അശുദ്ധയായിരിക്കും." (ലേവ്യ പുസ്തകം ,15 : 19 ,24 ,25 )
പ്രസവം
"ഇസ്രയേല്‍ ജനത്തോടു പറയുക:ഗര്‍ഭം ധരിച്ചു ആണ്‍ കുട്ടിയെ പ്രസവിച്ച സ്ത്രീ ആര്‍ത്തവ കാലത്തെന്ന പോലെ ഏഴ് ദിവസത്തേക്ക് അശുദ്ധയായിരിക്കും.എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ചേദനം ചെയ്യണം. പിന്നെ രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നത്‌ വരെ വിശുദ്ധ വസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധ മന്ദിരങ്ങളില്‍ വരികയോ ചെയ്യരുത്. എന്നാല്‍ പെണ്‍ കുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കില്‍ ആര്‍ത്തവ കാലത്തെന്ന പോലെ രണ്ടാഴ്ച അവള്‍ അശുദ്ധയായിരിക്കും. രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ അറുപത്താറു ദിവസം കാത്തിരിക്കണം." (ലേവ്യ പുസ്തകം ,12 :1 -5 )
"കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ ശുദ്ധീകരനത്ത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ കുഞ്ഞിന്നു വേണ്ടി ഒരു ആട്ടിന്‍ കുട്ടിയേയോ,ചെങ്ങാലിയെയോ,പ്രാവിന്‍ കുഞ്ഞിനെയോ ബലിയായി നല്‍കണം."(ലേവ്യ പുസ്തകം ,12 :6)
നഗ്നത,ലൈഗീകത
"യഹോവയായ ദൈവം മോശയോട് അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:....നിങ്ങളുടെ ദൈവമായ യഹോവ ഞാനാണ്. നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്പനങ്ങളും അനുസരിക്കുക....നിങ്ങളില്‍ ആരും തനിക്കു രക്തബന്ധമുള്ള ആരുടേയും നഗ്നത അനാവ്രതമാക്കാന്‍ അവരെ സമീപിക്കരുത്...ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവ്രതമാക്കരുത്.അത് അധര്‍മ്മമാണ്.....ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവ്രതമാക്കരുത്...... സ്ത്രീയോട് കൂടെ എന്ന പോലെ പുരുഷന്മാരോടും നീ ശയിക്കരുത്. അത് മ്ലേച്ചതയാകുന്നു.സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു തന്നെത്തന്നെ അശുദ്ധമാക്കരുതു.അത് ലൈഗീക വൈകൃതമാണ്.ഇവയില്‍ ഒന്ന് കൊണ്ടും നിങ്ങള്‍ അശുധരാവരുത്...ഇത്തരം മ്ലേച്ച പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ചേദിക്കപ്പെടണം."(ലേവ്യ പുസ്തകം ,18 :1 - 29 )
ഭക്ഷണം
"നിങ്ങള്‍ രക്തത്തോട് കൂടെയുള്ള മാസം കഴിക്കരുത്."(ലേവ്യ പുസ്തകം,19 : 26 )
"വന്യമ്രഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്.അത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം "(പുറപ്പാട്, 22 :31)
മൃഗങ്ങള്‍
"ഭൂമുഖത്തെ മൃഗങ്ങളില്‍ ഭക്ഷിക്കാവുന്നത് ഇവയാണ്: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ട കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങള്‍.എന്നാല്‍ ഒട്ടകം,കുഴി മുയല്‍ ,മുയല്‍ എന്നിവ നിങ്ങള്‍ കഴിക്കരുത് അവ അയവിറക്കുന്നതാണെങ്കിലും ഇരട്ടകുളമ്പുള്ളതല്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.പന്നി ഇരട്ടകുളമ്പുള്ളതാണെങ്കിലും അവ അയവിറക്കുന്നില്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.അതിന്റെ മാസം നിങ്ങള്‍ ഭക്ഷിക്കരുത്.അതിന്റെ പിണം നിങ്ങള്‍ക്ക് അശുദ്ധമാണ്."
(ലേവ്യ പുസ്തകം ,11 :1 -8 )
"നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോട്കൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്"(ലേവ്യ പുസ്തകം,11:27 )
"ചത്തുപോയ മൃഗങ്ങളെ ഭക്ഷിക്കുന്നവന്‍ അശുദ്ധനായിരിക്കും."(ലേവ്യ പുസ്തകം,11:39, 40)
ജല ജീവികള്‍
"ജല ജീവികളില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്നത് ഇവയാണ് :കടലിലും നദിയിലും ഒറ്റയായും കൂട്ടായും ജീവിക്കുന്ന ചിറകും, ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കാം.ചിറകും ചിതമ്പലും ഇല്ലാത്ത ജലജീവികള്‍ എല്ലാം നിങ്ങള്‍ക്ക് അശുദ്ധമാണ്.അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്."(ലേവ്യ പുസ്തകം,11: 9 - 12 )
പക്ഷികള്‍
"പക്ഷികളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവയാണ്.അവ നിങ്ങള്‍ ഭക്ഷിക്കരുത്.എല്ലാ തരത്തിലും പെട്ട കഴുകന്‍,ചെമ്പരുന്ത്, കരിമ്പരുന്ത്,പരുന്തു,പ്രാപ്പിടിയന്‍,കാക്ക,ഒട്ടകപക്ഷി, രാനത്ത്,കടല്‍പാത്ത, ചെങ്ങാലിപ്പരുന്തു,മൂങ്ങ, നീര്‍കാക്ക, കൂമന്‍, അരയന്നം, ഞാരപ്പക്ഷി, കരിങ്കഴുകന്‍,കൊക്ക്, എരണ്ട, കാട്ടുകോഴി,നരിച്ചീര്‍."(ലേവ്യ പുസ്തകം ,11 :13 -19)
കീടങ്ങള്‍
"ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം അശുദ്ധമാണ്.എന്നാല്‍ ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം.അവയില്‍ വെട്ടുകിളി,പച്ചക്കുതിര,വണ്ട്‌ ,വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് ഭക്ഷിക്കാം."(ലേവ്യ പുസ്തകം,11 :20 -23)
ഇഴ ജന്തുക്കള്‍
"ഭൂമിയിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി,എലി, വിവിധ തരം ഉടുമ്പുകള്‍, പല്ലി,ചുമര്‍പല്ലി, മണല്‍പല്ലി, അരണ, ഓന്ത് എന്നിവയാണ്."( ലേവ്യ പുസ്തകം ,11 :29 ,30)
"ഉരസ്സു കൊണ്ടോ, നാലോ അതില്‍ കൂടുതലോ കാലുകൊണ്ട്‌ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്." (ലേവ്യ പുസ്തകം ,11 : 42)
മദ്യം
"യഹോവ അഹരോനോട് പറഞ്ഞു :നീയും മക്കളും സംഗമ കൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്.(ലേവ്യ പുസ്തകം ,10 :8 )
മര്യാദകള്‍
"ചണവും കമ്പിളിയും ചേര്‍ന്ന് നെയ്ത വസ്ത്രം ധരിക്കരുത്" (ലേവ്യ പുസ്തകം,19:19)
"നിങ്ങളുടെ മുടിയുടെ ചുറ്റുഭാഗം മുണ്ഡനം ചെയ്യരുത്,താടിയുടെ അഗ്രം വിരൂപമാക്കരുത് "(ലേവ്യ പുസ്തകം,19:27)
"പ്രായം മൂലം നരച്ചവരുടെ മുന്നില്‍ ആദര പൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം." (ലേവ്യ ,20)
"നീ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക."(പുറപ്പാട്, 20 :12)
"സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം ധരിക്കരുത്."(നിയമാവര്‍ത്തനം ,22 :5)
"വാക്ക് പാലിക്കാന്‍ നീ ശ്രദ്ധിക്കുക."(നിയമാവര്‍ത്തനം, 22: 23)
സദാചാരം
"നിന്റെ പുത്രിയെ വേശ്യ വ്രത്തിക്ക് ഏല്‍പ്പിക്കരുത്.അങ്ങിനെ ചെയ്‌താല്‍ രാജ്യം വേശ്യാ വ്രത്തിയില്‍ മുഴുകുകയും തിന്മയില്‍ നിറയുകയും ചെയ്യും."( ലേവ്യ പുസ്തകം,20 :29)
"നീ വ്യഭിചരിക്കരുത്‌."(പുറപ്പാട്,20: 14)
"വിവാഹം കഴിഞ്ഞിട്ടില്ലാത്ത കന്യകയോടോത്ത് ശയിക്കുന്നവന്‍ അവളെ വിവാഹ തുക നല്‍കി ഭാര്യയായി സ്വീകരിക്കണം"(പുറപ്പാട്, 22 :16)
"നിങ്ങളുടെ സ്ത്രീകളില്‍ ആരും ദേവദാസികളാവരുത്"(നിയമാവര്‍ത്തനം, 23 :17)
സാമൂഹികം
"ചെകിടരെ ശപിക്കുകയോ, കുരുടന്റെ വഴിയില്‍ തടസ്സം വെക്കുകയോ ചെയ്യരുത്."(ലേവ്യ പുസ്തകം,19:17)
"ഏഷണി പറഞ്ഞു നടക്കരുത്.അയല്‍ക്കാരന്റെ ജീവന്‍ അപകടത്തിലാക്കരുത്."(ലേവ്യ പുസ്തകം,19:16)
"നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല.നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക." (ലേവ്യ പുസ്തകം,19:18 )
"ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്."(ലേവ്യ പുസ്തകം,19:26 )
"നിങ്ങള്‍ മന്ത്രവാദികളെയോ ശകുനക്കാരെയോ സമീപിച്ചു അശുദ്ധരാകരുത്."(ലേവ്യപുസ്തകം,19:31)
"നിങ്ങളുടെ നാട്ടില്‍ താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്."(ലേവ്യ പുസ്തകം,19:33)
"മരിച്ചവന്നു വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്.ദേഹത്ത് പച്ച കുത്തരുത്."(ലേവ്യപുസ്തകം,19: 28)
"നീ കൊല ചെയ്യരുത് "(പുറപ്പാട്, 20:13)
"വിധവയെയോ അനാഥയെയോ നിങ്ങള്‍ പീഡിപ്പിക്കരുത്"(പുറപ്പാട് ,22:22)
"മകളെയോ മകനെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാവരുത്."(നിയമാവര്‍ത്തനം,18 :10 )
"നീ വീട് പണിയുമ്പോള്‍ മേക്കൂരക്ക് പാരപ്പേറ്റു പണിയുക."(നിയമാവര്‍ത്തനം,22: 8)
സാമ്പത്തികം
"നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തു കൊയ്തെടുക്കരുത്.നിന്റെ മുന്തിരി ത്തോട്ടത്തിലെ പഴങ്ങള്‍ നീ തീര്‍ത്തു പറിക്കരുത്‌.വീണു കിടക്കുന്ന പഴം പൊറുക്കി എടുക്കരുത്.പാവങ്ങള്‍ക്കും, പരദേശികള്‍ക്കും അത് നീക്കിവെക്കുക."(ലേവ്യ പുസ്തകം,19: 9,10)
"നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ വ്യാജം പറയുകയോ അരുത്."(ലേവ്യ പുസ്തകം,19:11)
"എന്റെ നാമത്തില്‍ കള്ള സത്യം ചെയ്യരുത്."(ലേവ്യ പുസ്തകം,19: 12)
"നിങ്ങളുടെ അയല്‍ക്കാരനെ മര്‍ദ്ദിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുത്,കൂലിക്കാരന് വേതനം നല്‍കാന്‍ നിങ്ങള്‍ രാവിലെ വരെ കാത്തിരിക്കരുത്."(ലേവ്യ പുസ്തകം,19:13)
"ഒരു മ്രഗത്തെ മറ്റ് മ്രഗങ്ങളുമായി ഇണചേര്‍ക്കരുത്. വയലികളില്‍ വിത്ത് കലര്‍ത്തി വിതയ്ക്കരുത്(ലേവ്യ പുസ്തകം,19:19)
"വിധിയിലും,അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്‌.ശരിയായ തുലാസും, കട്ടിയും, പറയും, ഇടങ്ങഴിയും നിങ്ങള്‍ക്കുണ്ടായിരിക്കണം."(ലേവ്യ പുസ്തകം,19:35 ,36)
"ആറു ദിവസം അധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.ഏഴാം നാള്‍ സബാത്താണ്.... അന്ന് ഒരു വേലയും ചെയ്യരുത്."(പുറപ്പാട്, 20 : 9 )
"നീ മോഷ്ടിക്കരുത് ."(പുറപ്പാട്, 20:15)
"എന്റെ ജനത്തിലെ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍,പലിശയ്ക്കു കടം കൊടുക്കുന്നവനെ പോലെ പെരുമാറരുത്‌,പലിശ ഈടാക്കുകയും അരുത്."(പുറപ്പാട്,22 :25)
"നീ കൈക്കൂലി വാങ്ങരുത് ."(പുറപ്പാട് ,23 :8)
"വര്‍ഷം തോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വെക്കണം.നിന്റെ പട്ടണത്തില്‍ താമസിക്കുന്ന നിനക്കുള്ളതുപോലെഓഹരിയും അവകാശവും ഇല്ലാത്ത , ലേവ്യരും പരദേശികളും ,അനാഥരും, വിധവകളും വന്നു അവ ഭക്ഷിച്ചു ത്രപ്തി അടയട്ടെ." (നിയമാവര്‍ത്തനം,14: 22 ,29)
രാഷ്ട്രീയം
"നീ ദൈവത്തെ നിന്ദിക്കുകയോ നിങ്ങളുടെ ഭരണാധികാരികളെ ശപിക്കുകയോ അരുത്."
(പുറപ്പാട് ,22 :28)
"വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്‌"(പുറപ്പാട്, 23: 1)
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് തിന്മ ചെയ്യരുത്" (പുറപ്പാട്, 23: 2)
"നിന്റെ ദൈവമായ യഹോവ നല്‍കിയ പട്ടണങ്ങളില്‍ ഗോത്രം തോറും ന്യാധിപന്മാരെയും സ്ഥാനികളെയും നിയമിക്കുക."(ആവര്‍ത്തന പുസ്തകം ,16 : 18)
"രാജാവ് കുതിരയുടെ എണ്ണം വര്‍ദ്ധിപ്പിക്കരുത് ,രാജാവിന്നു അനേകം ഭാര്യമാരുണ്ടായിരിക്കരുത്,രാജാവ് തനിക്കു വേണ്ടി പൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്,രാജാവ് താന്‍ തന്റെ സഹോദരനെക്കാള്‍ വലിയവനാണെന്ന് വിചാരിക്കുകയോ പ്രമാണങ്ങളില്‍ നിന്ന് ഇടം വലം വ്യതി ചലിക്കുകയോ ചെയ്യാതിരിക്കട്ടെ" (നിയമാവര്‍ത്തനം,17 :16 ,17, 20)
നീതിന്യായം ,ശിക്ഷ
"അനീതിയോടെ വിധിക്കരുത്,ദാരിദ്രനോട് ദാക്ഷണ്യമോ, ശക്തനോട് പ്രത്യേക പരിഗണനയോ ഇല്ലാതെ വിധിക്കണം."(ലേവ്യ പുസ്തകം19 :15 )
"മന്ത്രവാദിനിയെ ജീവിക്കാന്‍ അനുവദിക്കരുത് "(പുറപ്പാട്, 22: 18)
"കള്ള സാക്ഷ്യം നല്‍കി കുറ്റവാളിക്ക് കൂട്ട് നില്‍ക്കരുത്."( പുറപ്പാട്, 23: 1 )
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് കോടതിയില്‍ നീതിക്കെതിരായി സാക്ഷ്യം നില്‍ക്കരുത്"(പുറപ്പാട്, 23: 2)
"നിഷ്കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്"(പുറപ്പാട്, 23: 7)
"കൈക്കൂലി നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു"(പുറപ്പാട്, 23 :8)
"അന്യ ദൈവങ്ങളെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്താന്‍ ആദ്യം അന്വേഷിക്കുക.കുറ്റം തെളിഞ്ഞാല്‍ പട്ടണ വാതിലില്‍ കൊണ്ട് വന്നു എറിഞ്ഞു കൊല്ലണം.രണ്ടോ മൂന്നോ സാക്ഷികള്‍ മൊഴിനല്കിയാല്‍ മാത്രമേ അവനെ വധിക്കാവൂ.ഒരു സാക്ഷിയുടെ മൊഴിയില്‍ ആരും വധിക്കപ്പെടരുത്."(നിയമാവര്‍ത്തനം,17 : 3 -6)
"അന്യന്റെ ഭാര്യയോടോന്നിച്ചു ഒരുവന്‍ ശയിക്കുന്നത്‌ കണ്ടുപിടിച്ചാല്‍ ഇരുവരെയും വധിക്കണം."(നിയമാവര്‍ത്തനം, 22 :22)
"ബലാല്‍സംഗം ചെയ്ത പുരുഷന്‍ വധിക്കപ്പെടണം."(നിയമാവര്‍ത്തനം ,22 :25)
"മനുഷ്യനെ അടിച്ചു കൊന്നവന്‍ വധിക്കപ്പെടണം.'(പുറപ്പാട് ,21 :12 )

യുദ്ധം ,സന്ധി
"നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിന്നു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും,രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും നീ ഭയപ്പെടരുതു.യുദ്ധത്തിനു മുമ്പ് പുരോഹിതന്‍ ജനങ്ങളോട് സംസാരിക്കണം..
വിഗ്രഹാരാധന
 'നിങ്ങള്‍ക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. (പുറപ്പാട് 20:4-5)
വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; (ലേവ്യപുസ്തകം - 26:1)
 വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; (ലേവ്യപുസ്തകം - 19:4)
വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.(യെശയ്യാ - 42:17)
“കര്ത്താവ് വിലക്കിയിരുന്ന വിഗ്രഹാരാധന അവര് അനുഷ്ഠിച്ചു".(2 രാജാക്കന്മാർ 17:12)
 “പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്ഗത്തിന്റെയും ഭൂമിയുടെയും കര്ത്താവുമായ ദൈവം മനുഷ്യനിര്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്”.( അപോസ്തലന്മാരുടെ പ്രവർത്തികൾ 17:24)
“കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില് നിന്ന് അകന്നിരിക്കുവിന്”.(1 യോഹന്നാൻ 5:21)

മലബാര്‍ കലാപവും കേരള ചരിത്രവും ഭാഗം 1


എം ഗംഗാധരൻ എഴുതിയ മലബാര് കലാപം 1921-22 എന്ന പുസ്തകത്തില നിന്ന് അല്പം ഇവിടെ ചേര്ക്കട്ടെ..:

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ ജനസന്ഖ്യയുള്ള ജില്ലകളിലോന്നായിരുന്നു മലബാര് (ഇന്നത്തെ കേരളം ). തഞ്ചാവൂർ മാത്രമായിരുന്നു മലബാറിന് മുന്നില്..... 1921-ലെ സെന്സസ് അനുസരിച്ച് പ്രമുഖ സമുദായങ്ങൾ ആയിരുന്ന ഹിന്ദുക്കളുടെയും മുസ്ലിമ്കളുടെയും ജനസംഖ്യയെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കും. മൊത്തം ഹിന്ദുക്കൾ : 2039333 മുസ്ലിംകൾ : 1004327 ആകെ : 3043660

.. ജില്ലയിലെ ഹിന്ദു സമുദായം കര്ശനമായ എല്ലാ ജാതി വ്യവസ്ഥയുടെ എല്ലാ രീതികളും പാലിച്ചിരുന്നു. തീണ്ടൽ അടക്കം. കേരളത്തിലെ ജാതി സമ്പ്രദായത്തിന്റെ ഒരു പ്രത്യേക രൂപം ആണ് തീണ്ടൽ. സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും അധികം അധികാര ശക്തിയുള്ള ജാതി നമ്പൂതിരി ബ്രഹ്മനരുടെതായിരുന്നു. സമന്തന്മാരും അമ്പല വാസികളും നായന്മാരും ആയിരുന്നു ജാതി വ്യവസ്ഥയുടെ മധ്യ ശ്രേണിയിൽ . തിയ്യരും ഈഴവരും കമ്മാളാണ്‍മാരും (തട്ടാന്മാർ, ആശാരിമാർ, കല്പനിക്കാർ, കൊല്ലന്മാർ തുടങ്ങിയവർ) അവര്ക്ക് താഴെ ആയിരുന്നു. ഏറ്റവും താഴെ തട്ടിൽ അടിയളന്മാരായ ചെറുമക്കളും പറയരുമായിരുന്നു.

പാലക്കാട്, വയനാട്, ബ്രിട്ടിഷ് കൊച്ചി എന്നീ താലൂക്കുകൾ ഒഴിച്ച് ജില്ലയിലെ മറ്റെല്ലാ താലൂക്കുകളിലും നമ്പൂതിരിമാർ പാര്ത്തിരുന്നു. നമ്പൂതിരി കുടുംപങ്ങളിലെ എഴുപത്തി അഞ്ചു ശതമാനത്തിൽ അധികവും കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ ആയിരുന്നു. ജില്ലയിലെ പ്രധാന ഭൂവുടമകൾ എന്നാ രീതിയിൽ ബ്രിട്ടീഷുകാർ അവരെ അംഗീകരിച്ചു. ... നമ്പൂതിരിമാരുടെത് അല്ലാത്ത ഭൂമി ഒന്നുകിൽ ക്ഷേത്ര സ്വതോ അല്ലെങ്കിൽ രാജാക്കന്മാരുടെയോ നടുവഴികലുടെയോ ആയിരുന്നു. ഭൂമി വിലക്ക് വാങ്ങി ശരിയായ അവകാശത്തോടെ ഉടമകൾ ആയിതീര്ന്നവരും ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ അവർ എണ്ണത്തിൽ കുറവായിരുന്നു.
ഭൂമി വിലക്ക് വാങ്ങി അതിന്റെ ശരിയായ ഉടമസ്ഥന്മാർ ആയിത്തീരുന്ന പ്രക്രിയ മൂലം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആവുമ്പോഴേക്കും ഭൂമിയുടെ ഉടമസ്ഥ അവകാശത്തിന്മേൽ നമ്പൂതിരിമാര്ക്കുള്ള കുത്തക കുറഞ്ഞു വന്നു. ...

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ നായന്മാർ "മലബാറിലെ ഏറ്റവും വിദ്യാഭ്യാസമുള്ളതും പുരോഗതി പ്രാപിച്ചതുമായ സമുദായമായി മാറി കഴിഞ്ഞിരുന്നു. കണക്കാർ എന്നാ നിലയിൽ തങ്ങളുടെ പദവിയിൽ ഉണ്ടായ എടുത്തു പറയാവുന്ന പുരോഗതിയുടെ ഫലമായിരുന്നു ഇത്. ഇംഗ്ലിഷ് വിദ്യ ഭ്യാസം നേടുക വഴി സര്ക്കാര് സർവീസുകളിൽ അവര്ക്ക് പ്രവേശനം ലഭിച്ചതാണ് അതിലേറെ പ്രധാനം. ഉയര്ന്ന സാമ്പത്തിക പദവിയിൽ കഴിഞ്ഞിരുന്ന നമ്പൂതിരിമാര്മായുള്ള ബന്ധവും തങ്ങളുടെ സ്ഥിതി നന്നാക്കുന്നതിൽ അവര്ക്ക് സഹായകമായി. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബിരുദ ധാരികളിലും പത്താം ക്ലാസ്സിനു മുകളില പടിക്കുന്നവരിലും കൂടുതൽ പേര് നായന്മാർ ആയിരുന്നു. സര്ക്കാര് ഉദ്യോഗസ്ഥന്മാരിലും ഇത് തന്നെ ആയിരുന്നു സ്ഥിതി... ( പേജ് 18-20)
യഥാര്തത്തിൽ ഇന്ത്യയിൽ ആദ്യം ഉണ്ടായിരുന്നത് ദ്രാവിഡർ ആണ്. അവരാണ് ഈ രാജ്യത്ത് ജനിച്ചവർ. യഥാര്ത അവകാശികൾ. പിന്നീട് പുറമേ നിന്നും ആര്യന്മാര് കടന്നു വരികയും അവർ ജാതീയത ഉണ്ടാക്കി ദ്രവിടന്മാരെ അടിമകളും ആശ്രിതരും ആക്കുകയും ചെയ്തു. ആ നമ്പൂതിരിമാരും ജന്മികളും ഹൈന്ദവർ ആണ് എന്നാണ് താങ്കൾ വാദിക്കുന്നത്. അവര്ക് ലഭിച്ച ഭൂമി ആകട്ടെ ഇവിടെ ഉള്ള ദ്രവിടന്മാരുടെതും. അത് തന്നെ ആണ് ക്ഷേത്ര സ്വത്ത്‌ ആയി പിന്നീട് മാറുന്നത്. അല്ലാതെ ക്ഷേത്ര സ്വത്തു ആകാശത്ത് നിന്ന് പൊട്ടി വീണത് അല്ലല്ലോ?

ഈ ദ്രവിടന്മാർ തന്നെ ആണ് പിന്നീട് ഇസ്ലാം മതത്തിലേക്കും ക്രിസ്തു മതത്തിലേക്കും പരിവര്തിക്കപ്പെട്ടത്‌. സ്വത്തു ഉള്ളവര പരിവര്തിക്കപ്പെടുമ്പോൾ സ്വത്തു ഉള്ള മുസ്ലിം ആകും. ഇല്ലാത്ത ദളിതാൻ ആണ് പരിവര്തിക്കപ്പെടുന്നത് എങ്കിൽ സ്വത്തു ഇല്ലാത്ത മുസ്ലിം ആകും. പിന്നീട് അവൻ അധ്വാനിച്ചു സ്വത്തു നേടും. മുസ്ലിം ആകുന്നതോടെ ഉച്ച നീച്ചത്വങ്ങളുടെ / ജാതി വ്യവസ്ഥയുടെ അടിവേര് അരുക്കപ്പെടുകയും സമൂഹത്തില സമത്വം ലഭിക്കുകയും ചെയ്യും. അവൻ അധ്വനിച്ചതിനു അവൻ അവകാശി ആവുകയും ചെയ്യും.

മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഇന്ത്യ ആയിരത്തോളം വര്ഷം മുഗളന്മാരുടെ ഭരണത്തിൽ ആയിരുന്നു. ആ കാലഘട്ടത്തിൽ മുസ്ലിംകൾ മറ്റു മതക്കരോട് ഏറെ സഹിഷ്ണുത കാണിച്ചിരുന്നെങ്കിലും ഇപ്പോൾ ചരിത്രത്തെ വെട്ടിത്തിരുത്തി അവർ വാൾ കൊണ്ട് മതം പ്രചരിപ്പിച്ചു എന്നൊക്കെ വരുത്തി തീര്ക്കാൻ ശ്രമം നടക്കുന്നു. അത് തീര്ത്തും കളവ് ആണ് എന്നതിന് താങ്കളുടെ തന്നെ വാദം ആണ് തെളിവ്. അതായത് വാൾ കൊണ്ട് മതം പരിവര്തിപ്പിച്ചാൽ ഇന്ത്യയിൽ ഭൂരിപക്ഷം മുസ്ലിംകൾ ആവുകയോ അല്ലെങ്കിൽ മുസ്ലിംകൾ മാത്രം ആവുകയോ ഇന്ത്യ ഒരു മുസ്ലിം രാജ്യം ആവുകയോ ചെയ്യേണ്ടത് ആയിരുന്നു. കാരണം മുസ്ലികളുടെ ഭരണത്തിൽ ആയിരുന്നല്ലോ ഇന്ത്യ. മാത്രമല്ല ക്ഷേത്രമോ ക്ഷേത്ര സ്വത്തുക്കലോ ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ട് തന്നെ ചരിത്രത്തെ ഏറെ വളച്ചൊടിക്കുകയും തെറ്റി ധരിപ്പിക്കുകയും ചെയ്യപ്പെടുന്നു എന്നത് ഒരു സത്യമാണ്.

ശാസ്ത്രത്തിന് മുസ്ലിന്കള്‍ നല്‍കിയ സംഭാവനകള്‍ ഭാഗം 1


 ശാസ്ത്രഞ്ജന്‍മാരും അവരുടെ സംഭാവനകളും
Biologists, neuroscientists, and psychologists

Further information: Islamic psychological thought
Ibn Sirin (654–728), author of work on dreams and dream interpretation[22]
Al-Kindi (Alkindus), pioneer of psychotherapy and music therapy[23]
Ali ibn Sahl Rabban al-Tabari, pioneer of psychiatry, clinical psychiatry and clinical psychology[24]
Ahmed ibn Sahl al-Balkhi, pioneer of mental health,[25]medical psychology, cognitive psychology, cognitive therapy, psychophysiology and psychosomatic medicine[26]
Al-Farabi (Alpharabius), pioneer of social psychology and consciousness studies[27]
Ali ibn Abbas al-Majusi (Haly Abbas), pioneer of neuroanatomy, neurobiology and neurophysiology[27]
Abu al-Qasim al-Zahrawi (Abulcasis), pioneer of neurosurgery[28]
Ibn al-Haytham (Alhazen), founder of experimental psychology, psychophysics, phenomenology and visual perception[29]
Abū Rayhān al-Bīrūnī, pioneer of reaction time[30]
Avicenna (Ibn Sīnā), pioneer of neuropsychiatry,[31]thought experiment, self-awareness and self-consciousness[32]
Ibn Zuhr (Avenzoar), pioneer of neurology and neuropharmacology[28]
Averroes, pioneer of Parkinson's disease[28]
Ibn Tufail, pioneer of tabula rasa and nature versus nurture[33]
Mir Sajad, Neuroscientist and pioneer in neuroinflammation and neurogenesis.[34][35]




neuroscientists, and psychologists

Further information: Islamic psychological thought
Ibn Sirin (654–728), author of work on dreams and dream interpretation[22]
Al-Kindi (Alkindus), pioneer of psychotherapy and music therapy[23]
Ali ibn Sahl Rabban al-Tabari, pioneer of psychiatry, clinical psychiatry and clinical psychology[24]
Ahmed ibn Sahl al-Balkhi, pioneer of mental health,[25]medical psychology, cognitive psychology, cognitive therapy, psychophysiology and psychosomatic medicine[26]
Al-Farabi (Alpharabius), pioneer of social psychology and consciousness studies[27]
Ali ibn Abbas al-Majusi (Haly Abbas), pioneer of neuroanatomy, neurobiology and neurophysiology[27]
Abu al-Qasim al-Zahrawi (Abulcasis), pioneer of neurosurgery[28]
Ibn al-Haytham (Alhazen), founder of experimental psychology, psychophysics, phenomenology and visual perception[29]
Abū Rayhān al-Bīrūnī, pioneer of reaction time[30]
Avicenna (Ibn Sīnā), pioneer of neuropsychiatry,[31]thought experiment, self-awareness and self-consciousness[32]
Ibn Zuhr (Avenzoar), pioneer of neurology and neuropharmacology[28]
Averroes, pioneer of Parkinson's disease[28]
Ibn Tufail, pioneer of tabula rasa and nature versus nurture[33]
Mir Sajad, Neuroscientist and pioneer in neuroinflammation and neurogenesis.[34][35]


Physicians and surgeons

Main article: Muslim doctors
Further information: Islamic medicine
Khalid ibn Yazid (Calid)
Jafar al-Sadiq
Shapur ibn Sahl (d. 869), pioneer of pharmacy and pharmacopoeia[36]
Al-Kindi (Alkindus) (801-873), pioneer of pharmacology[37]
Abbas Ibn Firnas (Armen Firman) (810-887)
Al-Jahiz, pioneer of natural selection
Ali ibn Sahl Rabban al-Tabari, pioneer of medical encyclopedia[24]
Ahmed ibn Sahl al-Balkhi
Ishaq bin Ali al-Rahwi (854–931), pioneer of peer review and medical peer review[38]
Al-Farabi (Alpharabius)
Ibn Al-Jazzar (circa 898-980)
Abul Hasan al-Tabari - physician
Ali ibn Sahl Rabban al-Tabari - physician
Ali ibn Abbas al-Majusi (d. 994), pioneer of obstetrics and perinatology[39]
Abu Gaafar Amed ibn Ibrahim ibn abi Halid al-Gazzar (10th century), pioneer of dental restoration[40]
Abu al-Qasim al-Zahrawi (Abulcasis) - father of modern surgery, and pioneer of neurosurgery,[28]craniotomy,[39]hematology[41] and dental surgery[42]
Ibn al-Haytham (Alhacen), pioneer of eye surgery, visual system[43] and visual perception[44]
Abū Rayhān al-Bīrūnī
Avicenna (Ibn Sina) (980-1037) - father of modern medicine,[45] founder of Unani medicine,[41] pioneer of experimental medicine, evidence-based medicine, pharmaceutical sciences, clinical pharmacology,[46]aromatherapy,[47]pulsology and sphygmology,[48] and also a philosopher
Hakim Syed Zillur Rahman, physician of Unani medicine
Ibn Miskawayh
Ibn Zuhr (Avenzoar) - father of experimental surgery,[49] and pioneer of experimental anatomy, experimental physiology, human dissection, autopsy[50] and tracheotomy[51]
Ibn Bajjah (Avempace)
Ibn Tufail (Abubacer)
Averroes
Ibn al-Baitar
Ibn Jazla
Nasir al-Din Tusi
Ibn al-Nafis (1213–1288), father of circulatory physiology, pioneer of circulatory anatomy,[52] and founder of Nafisian anatomy, physiology,[53]pulsology and sphygmology[54]
Ibn al-Quff (1233–1305), pioneer of embryology[39]
Kamāl al-Dīn al-Fārisī
Ibn al-Khatib (1313–1374)
Mansur ibn Ilyas
Saghir Akhtar - pharmacist
Syed Ziaur Rahman, pharmacologist
Toffy Musivand
Muhammad B. Yunus, the "father of our modern view of fibromyalgia"[55]
Sheikh Muszaphar Shukor, pioneer of biomedical research in space[56][57]
Hulusi Behçet, known for the discovery of Behçet's disease
Gazi Yaşargil, the founder of microneurosurgery
Ibrahim B. Syed - radiologist
Mehmet Öz, cardiothoracic surgeon
Abdul Qayyum Rana, Neurologist known for his work on Parkinson's disease

ശാസ്ത്രത്തിന് മുസ്ലിന്കള്‍ നല്‍കിയ സംഭാവനകള്‍ ഭാഗം 2

Physicists and engineers


Further information: Islamic physics
Jafar al-Sadiq, 8th century
Banū Mūsā (Ben Mousa), 9th century
Ja'far Muhammad ibn Mūsā ibn Shākir
Ahmad ibn Mūsā ibn Shākir
Al-Hasan ibn Mūsā ibn Shākir
Abbas Ibn Firnas (Armen Firman), 9th century
Al-Saghani, 10th century
Abū Sahl al-Qūhī (Kuhi), 10th century
Ibn Sahl, 10th century
Ibn Yunus, 10th century
Al-Karaji, 10th century
Ibn al-Haytham (Alhacen), 11th century Iraqi scientist, father of optics,[58] pioneer of scientific method[59] and experimental physics,[60] considered the "first scientist"[61]
Abū Rayhān al-Bīrūnī, 11th century, pioneer of experimental mechanics[62]
Ibn Sīnā/Seena (Avicenna), 11th century
Al-Khazini, 12th century
Ibn Bajjah (Avempace), 12th century
Hibat Allah Abu'l-Barakat al-Baghdaadi (Nathanel), 12th century
Ibn Rushd/Rooshd (Averroes), 12th century Andalusian mathematician, philosopher and medical expert
Al-Jazari, 13th century civil engineer, father of robotics,[3]
Nasir al-Din Tusi, 13th century
Qutb al-Din al-Shirazi, 13th century
Kamāl al-Dīn al-Fārisī, 13th century
Ibn al-Shatir, 14th century
Taqi al-Din Muhammad ibn Ma'ruf, 16th century
Hezarfen Ahmet Celebi, 17th century
Lagari Hasan Çelebi, 17th century
Sake Dean Mahomet, 18th century
Fazlur Khan, 20th century Bangladeshi mechanician
Mahmoud Hessaby, 20th century Iranian physicist
Ali Javan, 20th century Iranian physicist
Bacharuddin Jusuf Habibie, 20th century Indonesian aerospace engineer and president
Abdul Kalam, Indian aeronautical engineer and nuclear scientist
Mehran Kardar, Iranian theoretical physicist
Cumrun Vafa, Iranian mathematical physicist
Nima Arkani-Hamed, American-born Iranian physicist
Munir Nayfeh Palestinian-American particle physicist
Abdus Salam, Pakistani Theoretical Physicist, First Muslim scientist Nobel Laureate
Riazuddin, Pakistani theoretical physicist
Abdul Qadeer Khan, Pakistani nuclear scientist
Abdus Salam, 1st Pakistani theoretical physicist who won the Nobel Prize in Physics
Ali Musharafa, Egyptian nuclear physicist
Sameera Moussa, Egyptian nuclear physicist
Munir Ahmad Khan, Father of Pakistan's nuclear program
Shahid Hussain Bokhari, Pakistani researcher in the field of parallel and distributed computing
Kerim Kerimov, a founder of Soviet space program, a lead architect behind first human spaceflight (Vostok 1), and the lead architect of the first space stations (Salyut and Mir)[63][64]
Farouk El-Baz, a NASA scientist involved in the first Moon landings with the Apollo program[65]

ശാസ്ത്രത്തിന് മുസ്ലിന്കള്‍ നല്‍കിയ സംഭാവനകള്‍ ഭാഗം 3

The fountain pen was invented for al-mu’izz an Egyptian sultan in 953 onhis request to have a pen which didn’t require a separate inkpot and wouldnot stain hands and clothes. The first fountain pen is the basics of all pens today. The ink will flow only when there is an intention to write... Nicolas Bion (1652-1733) who described them in a treatise first published in 1709. Bion made no claim to be their inventor, nor is there any evidence that he ever made such pens himself -- let alone, held a patent on them. From the beginning of the 19th century, the number of fountain pen designs patented and produced began to multiply. Abdul Razak


Abu Al-Qaasim Az-Zahraawi (died in 428 A.H.) was the author of "At-Tasreef Liman `Ajaza `an At-Ta'leef" or "Clarifications for Non-Writers". This is the book on which Europe relied for several centuries after it was translated into Latin. It is a 30-volume medical encyclopedia and is considered the first encyclopedia on medicine and surgery.
Az-Zahraawi was the first surgeon to perform surgical operations on blood vessels such as suturing arteries after they had been cut or joining them while they are bleeding. He was also the first surgeon to use silk fibers in closing wounds and gold ligaments in correcting teeth. He was also the first to develop plastic suturing, and he developed many surgical instruments that were not previously known. He drew pictures of these instruments, and gave details of their size and the material used in manufacturing them, such as hooks for excising tonsils and tumors, hot iron rods for cauterizing, and pronged hooks for taking out teeth.
He was also the first surgeon to perform surgical operations such as lithotomy or the removal of gall stones, tonsillectomy, and fissuring the throat to facilitate breathing. He was the first surgeon to deliver a baby into a basin in case the embryo was in an abnormal position. Az-Zahraawi recommended seeking the assistance of female nurses and helpers in performing surgical operations on women because females are kinder and patients would feel more comfortable with them as opposed to men.


The University of Al Karaouine in Fez, Morocco is thus recognized by the Guinness Book of World Records as the oldest degree-granting university in the world with its founding in 859 by woman called Fatima al-Fihri. Also in the 9th century, Bimaristan medical schools were founded in the medieval Islamic world, where medical degrees and diplomas were issued to students of Islamic medicine who were qualified to be a practicing Doctor of Medicine. Al-Azhar University, founded in Cairo, Egypt in 975, was a Jami'ah university which offered a variety of post-graduate degrees (Ijazah), and had individual faculties for a theological seminary, Islamic law and jurisprudence, Arabic grammar, Islamic astronomy, early Islamic philosophy, and logic in Islamic philosophy 

Two important inventions were the development of the sciences of algebra, trigonomety, and calculus, and the production of lenses for the correction of vision. The Muslims also created the number system that America uses today. Before that they just used Roman Numerals. With the new number system, they could solve equations they never could with the Roman Numerals. 

മാംസാഹാരം ഹിന്ദുമതത്തില്‍ part 1

വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിക്കുന്നത് ഭാരതീയ സംസകാരമല്ല.
പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍ , എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്‌ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മനുസ്മൃതി 5:35, ഋഗ്വേദം 10:16:10, 10:85:13, 10:86:13എന്നിവയില്‍ മാംസം കഴിക്കാമെന്നു പറയുന്നു.


ഹൈന്ദവ ധര്‍മത്തിലും മാംസാഹാരം അനുവദനീയമാണ്. പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍ , എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94ശ്‌ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മനുസ്മൃതി 5:35, ഋഗ്വേദം 10:16:10, 10:85:13, 10:86:13എന്നിവയില്‍ മാംസം കഴിക്കാമെന്നു പറയുന്നു.

ബൃഹദാരണ്യകോപനിഷത്ത് പറയുന്നു:

'എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.''(6418)
മഹാഭാരതത്തില്‍ അനുഷാസന്‍ പര്‍വത്തില്‍ 88 ആം അധ്യായത്തില്‍ ഭീഷ്മര്‍ ഋതിഷ്ടര്‍ക്ക് നല്‍കുന്ന നിര്‍ദേശം കാണുക:
"നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ സന്തോഷിപ്പിക്കുക. നിങ്ങള്‍ ചെടികളും കായ്കളുമാണ് നല്‍കുന്നതെങ്കില്‍ ഒരു മാസം അവരെ സന്തോഷിപ്പിക്കും. മത്സ്യമാണെങ്കില്‍ രണ്ടുമാസം, മാനിറച്ചിയാണെങ്കില്‍ മൂന്നുമാസം, ആട്ടിറച്ചിയാണെങ്കില്‍ നാലുമാസം, പക്ഷികളുടെതാണെങ്കില്‍ അഞ്ചുമാസം, ആടാണെങ്കില്‍ ആറുമാസം, പുള്ളിമാനാണെങ്കില്‍ ഏഴുമാസം, കൃഷ്ണമൃഗമാണെങ്കില്‍ എട്ടുമാസം, പശുവാണെങ്കില്‍ ഒരുവര്‍ഷം, കാളയാണെങ്കില്‍ 12 വര്‍ഷം, കാണ്ടാമൃഗമോ ആടിന്റെ രക്തമാംസമോ ആണെങ്കില്‍ എന്നത്തേക്കും സന്തോഷിപ്പിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രക്തമാംസം നല്‍കുക."
മേല്‍പ്പറഞ്ഞത്‌ മനുസ്മൃതി 3:266-272 ലും കാണാവുന്നതാണ്.

മാംസാഹാരം ശാസ്ത്രീയമായി മനുഷ്യര്‍ക്ക്‌ കഴികാം


മാംസഭുക്കുകളുടെ ശരീരഘടനയും സസ്യഭുക്കളുടെ ശരീരഘടനയും താരതമ്യം ചെയ്തു അതില്‍ എതിനോടാണ് മനുഷ്യന് സാമ്യത ഉള്ളതെന്നാണ് ഇക്കൂട്ടര്‍ ചോദിക്കാറുള്ളത്. വാസ്തവത്തില്‍ മനുഷ്യന്‍ മാംസഭുക്കോ സസ്യഭുക്കോ അല്ല, മിശ്രഭുക്കാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ.
മനുഷ്യന്‍ സസ്യ
ാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണ്മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമാണ്. എന്നാല്‍ , മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. അഥവാ പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്.
ഇനി ദഹനേന്ദ്രിയങ്ങളുടെ കാര്യം പരിശോധിക്കാം. മനുഷ്യനു മാംസാഹാരവും സസ്യാഹാരവും ദഹിപ്പിക്കാവുന്ന വിധമുള്ള ദഹനേന്ദ്രിയമാണുള്ളത്‌ . മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ് എന്നതിന് ഇതില്‍ പരം വേറെന്തു തെളിവ് വേണം?

മാംസഭുക്കുകളുടെ കരള്‍ , വൃക്ക എന്നിവയുടെ വലിപ്പം മാംസാഹാരവിരുദ്ധര്‍ തെളിവായി കാണിക്കാറുണ്ട്. മാംസം ദഹിച്ചാല്‍ ഉണ്ടാവുന്ന വിഷം (Toxins) പുറന്തള്ളാന്‍ മാംസഭുക്കുകള്‍ക്ക് വലിയ കരളും വൃക്കകളും ആണുള്ളത്. എന്നാല്‍ മനുഷ്യന് ചെറിയ കരളും വൃക്കകളും ആണുള്ളത്. ഇതാണവരുടെ സമര്‍ത്ഥനം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ല. കാരണം മനുഷ്യന്‍ മാംസം വേവിച്ചാണ് കഴിക്കുന്നത് . അതിലൂടെ കരളും വൃക്കയും ചെയ്യേണ്ട ജോലിഭാരം കുറയുന്നു. അതിനാല്‍ ചെറിയ കരളും വൃക്കയുമേ നമുക്കാവശ്യമുള്ളു. മറ്റു മാംസഭുക്കുകള്‍ പച്ചമാംസം ആണ് കഴിക്കുന്നതെന്ന കാര്യം ഓര്‍ക്കുക.

മനുഷ്യരില്‍ ലിപ്പേസ്, ട്രിപ്സിന്‍ , കൈമോട്രിപ്സിന്‍ പോലെയുള്ള മാംസാഹാരത്തെ ദഹിപ്പിക്കുന്ന എന്സൈമുകള്‍ എന്തിനാണെന്ന് കൂടി മാംസാഹാരവിരോധികള്‍ പറഞ്ഞാല്‍ ഉപകാരം.

ഇസ്ലാമും യുദ്ധവും ഭാഗം 1


ഇസ്ലാമിലെ യുദ്ധനിയമങ്ങളുടെയും സ്ഥിതി ഇതാണ്. ആദര്ശത്തിന് വേണ്ടിയുള്ളതാണ് ഇസ്ലാമിലെ യുദ്ധം. എതിരാളികളെയെല്ലാം ഉന്മൂലനം ചെയ്യുകയോ ലോകത്തിന്റെ മേല് മുസ്ലിംകളുടെ രാഷ്ട്രീയാധിനിവേശം സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്. ദൈവത്തമായ ജീവിതവ്യവസ്ഥയനുസരിച്ച് ജീവിക്കുവാനും അതു മറ്റുള്ളവര്ക്ക് പകര്ന്നുകൊടുക്കുവാനുമുള്ള സ്വാതന്ത്യ്രമുണ്ടാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. മുസ്ലിംകളായി ജീവിക്കാന് അനുവദിക്കാതെ ജനിച്ചുവളര്ന്ന നാട്ടില് നിന്ന് പലായനം ചെയ്യേണ്ടി വന്നവര്ക്ക് തങ്ങളുടെ അവകാശങ്ങള് വീണ്ടെടുക്കുന്നതിന് വേണ്ടി പേരാടുവാന് അനുവദിച്ചുകൊണ്ടുള്ളതാണ് യുദ്ധത്തെക്കുറിച്ച് പരാമര്ശിക്കുന്ന ആദ്യമായി അവതരിക്കപ്പെട്ട വചനങ്ങള്. സൂറത്തുല് ഹജ്ജിലെ 39,40 സൂക്തങ്ങള് അവതരിക്കപ്പെട്ടപ്പോഴാണ് യുദ്ധമുണ്ടാകുവാന് പോകുന്നുണ്ടെന്ന് തനിക്ക് മനസ്സിലായത് എന്ന് അബൂബക്കര് പറഞ്ഞതായി സ്വീകാര്യമായ പരമ്പരയോടെ സുനനുന്നസാഇയില് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
(26) വീടും സമ്പത്തുകളും ഉപേക്ഷിച്ചുകൊണ്ട് ആദര്ശമനുസരിച്ച് ജീവിക്കുവാന് വേണ്ടി മാത്രമായി പലായനം ചെയ്തവര്ക്ക് അവര് പലായനം ചെയ്തെത്തി ജീവിക്കുന്ന നാട്ടില് സ്വൈര്യമായിരിക്കുവാന് അവസരം നല്കാതിരിക്കുന്നവര്ക്കെതിരെ യുദ്ധം ചെയ്യാന് അനുവാദമുണ്ടെന്നും ആയുധമെടുക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന് അറിയിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്തുത സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: 


"യുദ്ധത്തിന്ന് ഇരയാകുന്നവര്ക്ക്, അവര് മര്ദിതരായതിനാല് (തിരിച്ചടിക്കാന്) അനുവാദം നല്കപ്പെട്ടിരിക്കുന്നു. തീര്ച്ചയായും അല്ലാഹു അവരെ സഹായിക്കാന് കഴിവുള്ളവന് തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില് മാത്രം തങ്ങളുടെ ഭവനങ്ങളില് നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്. മനുഷ്യരില് ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില് സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്ച്ചയായും അല്ലാഹു സഹായിക്കും. തീര്ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.'' (22:39,40

ആക്രമത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് മുസ്ലിംകള് യുദ്ധം ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഈ സൂക്തങ്ങള് അത്തരം പ്രതിരോധങ്ങളുണ്ടായിട്ടില്ലെങ്കില് മുസ്ലിംകള്ക്ക് മാത്രമല്ല മറ്റു മതവിശ്വാസികള്ക്കും സ്വൈര്യമായി ആരാധനകള് നിര്വഹിച്ചുകൊണ്ട് ജീവിക്കുവാന് കഴിയാത്ത സാഹചര്യമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്നു. സന്യാസി മഠങ്ങളും ചര്ച്ചുകളും സിനഗോഗുകളും മസ്ജിദുകളുമെല്ലാം തകര്ക്കപ്പെടുകയും വിശ്വാസികള്ക്കൊന്നും സ്വസ്ഥമായി ആരാധനകള് നിര്വഹിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയുമായിരിക്കും മതപീഡകന്മാരെ സ്വതന്ത്രമായി അഴിഞ്ഞാടുവാന് അനുവദിച്ചാലുണ്ടാവുന്ന ഫലങ്ങള്. മതത്തിന്റെ പേരിലുള്ള പീഡനം ഇല്ലാതെയാക്കുന്നതിന് വേണ്ടി മുസ്ലിംകള് നടത്തുന്ന പോരാട്ടം മറ്റു മതവിശ്വാസികള്ക്കും സമാധാനപൂര്ണമായി ആരാധനകള് നിര്വഹിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ് സ്വാഭാവികമായും ചെയ്യുകയെന്നര്ഥം. സൂറത്തുല് ബക്വറയിലെ 190 മുതല് 193 വരെ സൂക്തങ്ങളുംസൂറത്തുന്നിസാഇലെ 75-ാം സൂക്തവുമെല്ലാം മുസ്ലിംകള് എന്തിനുവേണ്ടി, എങ്ങനെയെല്ലാം യുദ്ധം ചെയ്യണമെന്ന് വ്യക്തമാക്കുന്നവയാണ്. പ്രസ്തുത സൂക്തങ്ങളുടെ സാരം കാണുക:


  "നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങളും യുദ്ധം ചെയ്യുക. എന്നാല് നിങ്ങള് പരിധിവിട്ട് പ്രവര്ത്തിക്കരുത്. പരിധിവിട്ട് പ്രവര്ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര് നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള് അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര് നടത്തുന്ന) മര്ദനം കൊലയേക്കാള് നിഷ്ഠൂരമാകുന്നു. മസ്ജിദുല് ഹറാമിന്നടുത്ത് വെച്ച് നിങ്ങള് അവരോട് യുദ്ധം ചെയ്യരുത്; അവര് നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര് നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില് ഏര്പെടുകയാണെങ്കില് അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്ക്കുള്ള പ്രതിഫലം. ഇനി അവര് (പശ്ചാത്തപിച്ച്, എതിര്പ്പില് നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല് അവര് (യുദ്ധത്തില് നിന്ന്) വിരമിക്കുകയാണെങ്കില് (അവരിലെ) അക്രമികള്ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.'' (2:190-193)

 "അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള് അധിവസിക്കുന്ന ഈ നാട്ടില് നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്ഥിച്ച് കൊണ്ടിരിക്കുന്ന മര്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയും (നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)'' (4:75

ഈ സൂക്തങ്ങളില് നിന്ന് നിര്ധരിക്കപ്പെടുന്ന യുദ്ധവിധികള് താഴെ പറയുന്നവയാണ്:
1. മുസ്ലിംകളോട് യുദ്ധം ചെയ്യുന്നവരോട് അവര്ക്ക് സായുധമായി പ്രതിരോധിക്കാവുന്നതാണ്.
2. മുസ്ലിംകളെ അക്രമിക്കുകയും പീഡിപ്പിക്കുകയും അവരുടെ ഭവനങ്ങള് കയ്യേറുകയും സമ്പത്തുകള് പിടിച്ചെടുക്കുകയും അവകാശങ്ങള് അനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്ക്കെതിരില് അവര്ക്ക് യുദ്ധം ചെയ്യാവുന്നതാണ്.
3. മതവിശ്വാസത്തിന്റെ പേരില് മര്ദിക്കപ്പെടുകയും പീഡിക്കപ്പെടുകയും ശത്രുരാജ്യത്ത് മതവിശ്വാസം പുറത്തുപറയാതെ ജീവിക്കുവാന് നിര്ബന്ധിക്കപ്പെടുകയും ചെയ്യുന്നവരെ മോചിപ്പിക്കുന്നതിന് വേണ്ടി മുസ്ലിംകള്ക്ക് അടരാടാവുന്നതാണ്.
4. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പ്രതികാരം ചെയ്യുവാനോ പ്രശസ്തിക്കുവേണ്ടിയോ അല്ല, പ്രത്യുത അല്ലാഹുവിന്റെ മാര്ഗത്തില് അവന്റെ മതമനുസരിച്ച് ജീവിക്കുവാനും അതു പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്യ്രം നേടിയെടുക്കാന് വേണ്ടിയായിരിക്കണം.
5. യുദ്ധത്തില് അതിക്രമങ്ങള് ഉണ്ടാകുവാന് പാടില്ല.
6. യുദ്ധത്തിലോ യുദ്ധസന്ദര്ഭത്തിലോ ശത്രുക്കളെ വകവരുത്തുവാന് സന്ദര്ഭങ്ങളൊന്നും പാഴാക്കരുത്, അവരെ കണ്ടിടത്തുവെച്ച് കൊല്ലുക തന്നെ വേണം.
7. മര്ദനം ഇല്ലാതായാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെയാണ് മുസ്ലിംകള് യുദ്ധം ചെയ്യേണ്ടത്.
8. അക്രമകാരികള് കുഴപ്പമുണ്ടാക്കുന്നതില് നിന്ന് വിരമിച്ചാല് പിന്നീട് അവരില്പെട്ട അതിക്രമകാരികള്ക്കെതിരല്ലാതെ മറ്റുള്ളവര്ക്കെതിരില് യാതൊരുവിധ നടപടികളുണ്ടാകുവാന് പാടുള്ളതല്ല.

ഇസ്ലാമും യുദ്ധവും ഭാഗം 2


ഭമര്ദനം ഇല്ലാതെയാവുകയും മതം അല്ലാഹുവിന് വേണ്ടിയായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യുക'യെന്ന ക്വുര്ആനിക കല്പനയില് നിന്ന് എന്താണ് യുദ്ധത്തിന്റെ അത്യന്തികമായ ലക്ഷ്യമെന്ന് വ്യക്തമാകുന്നുണ്ട്. ഈ വചനത്തിന്റെ അടിസ്ഥാനത്തില് ലോകം മുഴുവന് ഇസ്ലാമിന് കീഴ്പ്പെടുകയും മനുഷ്യരെല്ലാം മുസ്ലിംകളായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് മുസ്ലിംകള് കല്പിക്കപ്പെട്ടതെന്ന് തെറ്റുധരിപ്പിക്കാറുണ്ട്. ഇസ്ലാമിന്റെ യുദ്ധലക്ഷ്യത്തെ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇത്തരം വചനങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാല് ഇത്തരം തെറ്റുധാരണകള്, അറിവില്ലായ്മയില് നിന്നുണ്ടാകുന്നതാണെങ്കില് നീങ്ങിപ്പോകും. കണ്ണടച്ച് ഇരുട്ടാക്കിയ ശേഷം പ്രസ്തുത അന്ധകാരത്തെ അടുത്തിരുക്കുന്നവരിലേക്കു കൂടി പ്രസരിപ്പിക്കുവാന് ശ്രമിക്കുന്നവര്ക്ക് സൂര്യന് തന്നെ മുന്നില് പ്രത്യക്ഷപ്പെട്ടാലും അതിന്റെ വെളിച്ചം കാണാനാകില്ലല്ലോ. ഏതുവരെയാണ് യുദ്ധമെന്ന് വ്യക്തമാക്കുന്ന ക്വുര്ആന് സൂക്തങ്ങള് പരിശോധിക്കുക
 

: "മര്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല് അവര് (യുദ്ധത്തില് നിന്ന്) വിരമിക്കുകയാണെങ്കില് (അവരിലെ) അക്രമികള്ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.'' (2:193) "

കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന് അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള് അവരോട് യുദ്ധം ചെയ്യുക. ഇനി, അവര് വിരമിക്കുന്ന പക്ഷം അവര് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്'' (8:39) ഈ രണ്ട് സൂക്തങ്ങളിലും ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. ഫിത്ന എന്ന പദത്തിന് പരീക്ഷണം, കുഴപ്പം, മര്ദനം എന്നിങ്ങനെയാണര്ഥം. ഈ അര്ഥങ്ങളിലെല്ലാം ക്വുര്ആന് ഇത് പ്രയോഗിച്ചിട്ടുണ്ട്. ഈ വചനങ്ങളില് ഫിത്ന എന്ന് പ്രയോഗിച്ചിരിക്കുന്നത് മതത്തിന്റെ പേരില് നിലനിന്നിരുന്ന മര്ദനമാണെന്നായിരുന്നു പ്രവാചകാനുരചന്മാര് മനസ്സിലാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഒരു ഹദീഥ് കാണുക: നാഫിഇല്േ നിന്ന്: ഇബ്നു സുബൈറിന്റെ പീഡനങ്ങള് നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്നു ഉമറിന്റേെ അടുത്ത് ചെന്ന് ചോദിച്ചു: "ജനങ്ങള് ഇല്ലാതെയാവുന്നു. താങ്കള് ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില് നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്'. അവര് ചോദിച്ചു: ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള് യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല് നിങ്ങള്ക്കാവശ്യം ഫിത്ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.''



ഇസ്ലാമിന്റെ യുദ്ധലക്ഷ്യം ലോകത്തെ പൂര്ണമായും ഇസ്ലാമീകരിക്കുകയാണെന്നവാദം സ്ഥാപിക്കുന്നതിനായി സൂറത്തുല്ബക്വറയിലും അന്ഫാലിലുമുള്ളവചനങ്ങളെ ദുര്വ്യാഖ്യാനം ചെയ്യുന്നഅഭിനവ വിമര്ശകന്മാര്ക്കും കൂടിയുള്ളമറുപടിയാണ്.ലോകം മുഴുവന് ഇസ്ലാമീകരിക്കുവാന്കഴിയില്ലെന്ന് വ്യക്തമാക്കുന്നക്വുര്ആനിന്റെ അടിത്തറയില്സ്ഥാപിക്കപ്പെട്ടഇസ്ലാമികാദര്ശനത്തിനെങ്ങനെയാണ്അതിന്റെ യുദ്ധലക്ഷ്യമായി ആളുകളുടെ നിര്ബന്ധമതപരിവര്ത്തനത്തെ കണക്കാക്കുവാന്കഴിയുക? ക്വുര്ആന് പറയുന്നത് കാണുക
 

:"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നെങ്കില്മനുഷ്യരെ അവന് ഒരൊറ്റസമുദായമാക്കുമായിരുന്നു. (എന്നാല്)അവര്ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്.നിന്റെ രക്ഷിതാവ് കരുണചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ്അവന്അവരെ സൃഷ്ടിച്ചത്.'' (11:118,119)

"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നുവെങ്കില്ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്വിശ്വസിക്കുമായിരുന്നു.എന്നിരിക്കെ ജനങ്ങള്സത്യവിശ്വാസികളാകുവാന്നീ അവരെ നിര്ബന്ധിക്കുകയോ?യാതൊരാള്ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്കഴിയുന്നതല്ല. ചിന്തിച്ചുമനസ്സിലാക്കാത്തവര്ക്ക് അല്ലാഹുനികൃഷ്ടതവരുത്തിവെക്കുന്നതാണ്.'' (10:99,100)

 
നന്മയോ തിന്മയോ തെരഞ്ഞെടുക്കുവാന്കഴിയുന്നവനായാണ്മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഈസ്വാതന്ത്യ്രം നിലനില്ക്കുന്നത് കൊണ്ട്തന്നെ മനുഷ്യരെല്ലാം വിശ്വാസികളും സദ്വൃത്തരുമായിത്തീരുന്നഅവസ്ഥയുണ്ടാവുകയില്ലെന്നും സന്മാര്ഗത്തില്നിന്ന്വ്യതിചലിക്കുന്നവരും സത്യവിശ്വാസം സ്വീകരിക്കാത്തവരുമായവിഭാഗങ്ങള്എന്നെന്നും നിലനില്ക്കുമെന്നും വ്യക്തമാക്കുന്നവയാണ്ഈ ക്വുര്ആന് സൂക്തങ്ങള്.ആയുധങ്ങളുപയോഗിച്ച് ആളുകളുടെ മനസ്സ്മാറ്റാന് ആവില്ലെന്നത് കൊണ്ട്തന്നെ മതപ്രബോധനത്തെക്കുറിച്ച്പറയുന്നിടങ്ങളില്യുക്തിദീക്ഷയും സദുപദേശങ്ങളും സ്നേഹസംവാദങ്ങളുമാണ്ഇക്കാര്യത്തിന് വേണ്ടി ക്വുര്ആന്നിര്ദേശിക്കുന്നത്:


 "യുക്തിദീക്ഷയോടുകൂടിയും,സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്ഗത്തിലേക്ക്നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ലരീതിയില്അവരുമായി സംവാദം നടത്തുകയും ചെയ്യുക.തീര്ച്ചയായും നിന്റെ രക്ഷിതാവ്തന്റെ മാര്ഗം വിട്ട് പിഴച്ച്പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.'' (16:125)

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...