ഭമര്ദനം ഇല്ലാതെയാവുകയും മതം അല്ലാഹുവിന് വേണ്ടിയായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യുക'യെന്ന ക്വുര്ആനിക കല്പനയില് നിന്ന് എന്താണ് യുദ്ധത്തിന്റെ അത്യന്തികമായ ലക്ഷ്യമെന്ന് വ്യക്തമാകുന്നുണ്ട്. ഈ വചനത്തിന്റെ അടിസ്ഥാനത്തില് ലോകം മുഴുവന് ഇസ്ലാമിന് കീഴ്പ്പെടുകയും മനുഷ്യരെല്ലാം മുസ്ലിംകളായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് മുസ്ലിംകള് കല്പിക്കപ്പെട്ടതെന്ന് തെറ്റുധരിപ്പിക്കാറുണ്ട്. ഇസ്ലാമിന്റെ യുദ്ധലക്ഷ്യത്തെ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇത്തരം വചനങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാല് ഇത്തരം തെറ്റുധാരണകള്, അറിവില്ലായ്മയില് നിന്നുണ്ടാകുന്നതാണെങ്കില് നീങ്ങിപ്പോകും. കണ്ണടച്ച് ഇരുട്ടാക്കിയ ശേഷം പ്രസ്തുത അന്ധകാരത്തെ അടുത്തിരുക്കുന്നവരിലേക്കു കൂടി പ്രസരിപ്പിക്കുവാന് ശ്രമിക്കുന്നവര്ക്ക് സൂര്യന് തന്നെ മുന്നില് പ്രത്യക്ഷപ്പെട്ടാലും അതിന്റെ വെളിച്ചം കാണാനാകില്ലല്ലോ. ഏതുവരെയാണ് യുദ്ധമെന്ന് വ്യക്തമാക്കുന്ന ക്വുര്ആന് സൂക്തങ്ങള് പരിശോധിക്കുക
: "മര്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല് അവര് (യുദ്ധത്തില് നിന്ന്) വിരമിക്കുകയാണെങ്കില് (അവരിലെ) അക്രമികള്ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.'' (2:193) "
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന് അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള് അവരോട് യുദ്ധം ചെയ്യുക. ഇനി, അവര് വിരമിക്കുന്ന പക്ഷം അവര് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്'' (8:39) ഈ രണ്ട് സൂക്തങ്ങളിലും ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. ഫിത്ന എന്ന പദത്തിന് പരീക്ഷണം, കുഴപ്പം, മര്ദനം എന്നിങ്ങനെയാണര്ഥം. ഈ അര്ഥങ്ങളിലെല്ലാം ക്വുര്ആന് ഇത് പ്രയോഗിച്ചിട്ടുണ്ട്. ഈ വചനങ്ങളില് ഫിത്ന എന്ന് പ്രയോഗിച്ചിരിക്കുന്നത് മതത്തിന്റെ പേരില് നിലനിന്നിരുന്ന മര്ദനമാണെന്നായിരുന്നു പ്രവാചകാനുരചന്മാര് മനസ്സിലാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഒരു ഹദീഥ് കാണുക: നാഫിഇല്േ നിന്ന്: ഇബ്നു സുബൈറിന്റെ പീഡനങ്ങള് നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്നു ഉമറിന്റേെ അടുത്ത് ചെന്ന് ചോദിച്ചു: "ജനങ്ങള് ഇല്ലാതെയാവുന്നു. താങ്കള് ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില് നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്'. അവര് ചോദിച്ചു: ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള് യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല് നിങ്ങള്ക്കാവശ്യം ഫിത്ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.''
ഇസ്ലാമിന്റെ യുദ്ധലക്ഷ്യം ലോകത്തെ പൂര്ണമായും ഇസ്ലാമീകരിക്കുകയാണെന്നവാദം സ്ഥാപിക്കുന്നതിനായി സൂറത്തുല്ബക്വറയിലും അന്ഫാലിലുമുള്ളവചനങ്ങളെ ദുര്വ്യാഖ്യാനം ചെയ്യുന്നഅഭിനവ വിമര്ശകന്മാര്ക്കും കൂടിയുള്ളമറുപടിയാണ്.ലോകം മുഴുവന് ഇസ്ലാമീകരിക്കുവാന്കഴിയില്ലെന്ന് വ്യക്തമാക്കുന്നക്വുര്ആനിന്റെ അടിത്തറയില്സ്ഥാപിക്കപ്പെട്ടഇസ്ലാമികാദര്ശനത്തിനെങ്ങനെയാണ്അതിന്റെ യുദ്ധലക്ഷ്യമായി ആളുകളുടെ നിര്ബന്ധമതപരിവര്ത്തനത്തെ കണക്കാക്കുവാന്കഴിയുക? ക്വുര്ആന് പറയുന്നത് കാണുക
:"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നെങ്കില്മനുഷ്യരെ അവന് ഒരൊറ്റസമുദായമാക്കുമായിരുന്നു. (എന്നാല്)അവര്ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്.നിന്റെ രക്ഷിതാവ് കരുണചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ്അവന്അവരെ സൃഷ്ടിച്ചത്.'' (11:118,119)
"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നുവെങ്കില്ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്വിശ്വസിക്കുമായിരുന്നു.എന്നിരിക്കെ ജനങ്ങള്സത്യവിശ്വാസികളാകുവാന്നീ അവരെ നിര്ബന്ധിക്കുകയോ?യാതൊരാള്ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്കഴിയുന്നതല്ല. ചിന്തിച്ചുമനസ്സിലാക്കാത്തവര്ക്ക് അല്ലാഹുനികൃഷ്ടതവരുത്തിവെക്കുന്നതാണ്.'' (10:99,100)
നന്മയോ തിന്മയോ തെരഞ്ഞെടുക്കുവാന്കഴിയുന്നവനായാണ്മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഈസ്വാതന്ത്യ്രം നിലനില്ക്കുന്നത് കൊണ്ട്തന്നെ മനുഷ്യരെല്ലാം വിശ്വാസികളും സദ്വൃത്തരുമായിത്തീരുന്നഅവസ്ഥയുണ്ടാവുകയില്ലെന്നും സന്മാര്ഗത്തില്നിന്ന്വ്യതിചലിക്കുന്നവരും സത്യവിശ്വാസം സ്വീകരിക്കാത്തവരുമായവിഭാഗങ്ങള്എന്നെന്നും നിലനില്ക്കുമെന്നും വ്യക്തമാക്കുന്നവയാണ്ഈ ക്വുര്ആന് സൂക്തങ്ങള്.ആയുധങ്ങളുപയോഗിച്ച് ആളുകളുടെ മനസ്സ്മാറ്റാന് ആവില്ലെന്നത് കൊണ്ട്തന്നെ മതപ്രബോധനത്തെക്കുറിച്ച്പറയുന്നിടങ്ങളില്യുക്തിദീക്ഷയും സദുപദേശങ്ങളും സ്നേഹസംവാദങ്ങളുമാണ്ഇക്കാര്യത്തിന് വേണ്ടി ക്വുര്ആന്നിര്ദേശിക്കുന്നത്:
"യുക്തിദീക്ഷയോടുകൂടിയും,സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്ഗത്തിലേക്ക്നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ലരീതിയില്അവരുമായി സംവാദം നടത്തുകയും ചെയ്യുക.തീര്ച്ചയായും നിന്റെ രക്ഷിതാവ്തന്റെ മാര്ഗം വിട്ട് പിഴച്ച്പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.'' (16:125)
: "മര്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല് അവര് (യുദ്ധത്തില് നിന്ന്) വിരമിക്കുകയാണെങ്കില് (അവരിലെ) അക്രമികള്ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.'' (2:193) "
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന് അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള് അവരോട് യുദ്ധം ചെയ്യുക. ഇനി, അവര് വിരമിക്കുന്ന പക്ഷം അവര് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്'' (8:39) ഈ രണ്ട് സൂക്തങ്ങളിലും ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. ഫിത്ന എന്ന പദത്തിന് പരീക്ഷണം, കുഴപ്പം, മര്ദനം എന്നിങ്ങനെയാണര്ഥം. ഈ അര്ഥങ്ങളിലെല്ലാം ക്വുര്ആന് ഇത് പ്രയോഗിച്ചിട്ടുണ്ട്. ഈ വചനങ്ങളില് ഫിത്ന എന്ന് പ്രയോഗിച്ചിരിക്കുന്നത് മതത്തിന്റെ പേരില് നിലനിന്നിരുന്ന മര്ദനമാണെന്നായിരുന്നു പ്രവാചകാനുരചന്മാര് മനസ്സിലാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഒരു ഹദീഥ് കാണുക: നാഫിഇല്േ നിന്ന്: ഇബ്നു സുബൈറിന്റെ പീഡനങ്ങള് നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്നു ഉമറിന്റേെ അടുത്ത് ചെന്ന് ചോദിച്ചു: "ജനങ്ങള് ഇല്ലാതെയാവുന്നു. താങ്കള് ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില് നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്'. അവര് ചോദിച്ചു: ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള് യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല് നിങ്ങള്ക്കാവശ്യം ഫിത്ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.''
ഇസ്ലാമിന്റെ യുദ്ധലക്ഷ്യം ലോകത്തെ പൂര്ണമായും ഇസ്ലാമീകരിക്കുകയാണെന്നവാദം സ്ഥാപിക്കുന്നതിനായി സൂറത്തുല്ബക്വറയിലും അന്ഫാലിലുമുള്ളവചനങ്ങളെ ദുര്വ്യാഖ്യാനം ചെയ്യുന്നഅഭിനവ വിമര്ശകന്മാര്ക്കും കൂടിയുള്ളമറുപടിയാണ്.ലോകം മുഴുവന് ഇസ്ലാമീകരിക്കുവാന്കഴിയില്ലെന്ന് വ്യക്തമാക്കുന്നക്വുര്ആനിന്റെ അടിത്തറയില്സ്ഥാപിക്കപ്പെട്ടഇസ്ലാമികാദര്ശനത്തിനെങ്ങനെയാണ്അതിന്റെ യുദ്ധലക്ഷ്യമായി ആളുകളുടെ നിര്ബന്ധമതപരിവര്ത്തനത്തെ കണക്കാക്കുവാന്കഴിയുക? ക്വുര്ആന് പറയുന്നത് കാണുക
:"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നെങ്കില്മനുഷ്യരെ അവന് ഒരൊറ്റസമുദായമാക്കുമായിരുന്നു. (എന്നാല്)അവര്ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്.നിന്റെ രക്ഷിതാവ് കരുണചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ്അവന്അവരെ സൃഷ്ടിച്ചത്.'' (11:118,119)
"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നുവെങ്കില്ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്വിശ്വസിക്കുമായിരുന്നു.എന്നിരിക്കെ ജനങ്ങള്സത്യവിശ്വാസികളാകുവാന്നീ അവരെ നിര്ബന്ധിക്കുകയോ?യാതൊരാള്ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്കഴിയുന്നതല്ല. ചിന്തിച്ചുമനസ്സിലാക്കാത്തവര്ക്ക് അല്ലാഹുനികൃഷ്ടതവരുത്തിവെക്കുന്നതാണ്.'' (10:99,100)
നന്മയോ തിന്മയോ തെരഞ്ഞെടുക്കുവാന്കഴിയുന്നവനായാണ്മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഈസ്വാതന്ത്യ്രം നിലനില്ക്കുന്നത് കൊണ്ട്തന്നെ മനുഷ്യരെല്ലാം വിശ്വാസികളും സദ്വൃത്തരുമായിത്തീരുന്നഅവസ്ഥയുണ്ടാവുകയില്ലെന്നും സന്മാര്ഗത്തില്നിന്ന്വ്യതിചലിക്കുന്നവരും സത്യവിശ്വാസം സ്വീകരിക്കാത്തവരുമായവിഭാഗങ്ങള്എന്നെന്നും നിലനില്ക്കുമെന്നും വ്യക്തമാക്കുന്നവയാണ്ഈ ക്വുര്ആന് സൂക്തങ്ങള്.ആയുധങ്ങളുപയോഗിച്ച് ആളുകളുടെ മനസ്സ്മാറ്റാന് ആവില്ലെന്നത് കൊണ്ട്തന്നെ മതപ്രബോധനത്തെക്കുറിച്ച്പറയുന്നിടങ്ങളില്യുക്തിദീക്ഷയും സദുപദേശങ്ങളും സ്നേഹസംവാദങ്ങളുമാണ്ഇക്കാര്യത്തിന് വേണ്ടി ക്വുര്ആന്നിര്ദേശിക്കുന്നത്:
"യുക്തിദീക്ഷയോടുകൂടിയും,സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്ഗത്തിലേക്ക്നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ലരീതിയില്അവരുമായി സംവാദം നടത്തുകയും ചെയ്യുക.തീര്ച്ചയായും നിന്റെ രക്ഷിതാവ്തന്റെ മാര്ഗം വിട്ട് പിഴച്ച്പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.'' (16:125)
No comments:
Post a Comment