ദൈവം ഈ പ്രപഞ്ചത്തെ ശ്രിഷ്ടിച്ചു, മനുഷ്യരെയും ശ്രിഷ്ടിച്ചു. മനുഷ്യർക്ക് മാര്ഗ നിര്ദേശം നല്കാൻ പ്രവാചകന്മാരെയും ഗ്രന്ഥങ്ങളെയും അയച്ചു. എല്ലാ മനുഷ്യ സമൂഹത്തിലെക്കും ഇത് സംഭവിച്ചിട്ടുണ്ട്, ജൂതന്മാരുടെ കാലഘട്ടം താരതമ്യേനെ അടുത്തായതു കൊണ്ട് അവരിലേക്ക് അയച്ച സന്ദേശത്തിന്റെ അവശിഷ്ടങ്ങൾ കുറെയൊക്കെ ഇന്ന് ലഭ്യമാണ് എന്ന് മാത്രം. മറ്റു സമുദായങ്ങളിലേക്ക് കൊടുത്തത് പലതും ലഭ്യമല്ല.
ആദിമ മനുഷ്യൻ മുതൽ ദൈവം എല്ലാവര്ക്കും കൊടുത്തത് മൌലീകമായി ഒരേ മാര്ഗ നിര്ദേശം ആണ്, സിരാത്തുൽ മുസ്തഖീം (നേരായ വഴി എന്ന് അര്ത്തം )എന്ന് വിളിക്കുന്നു. ലോകത്തുള്ള എല്ലാ മതങ്ങളും കോമണ്‍ ആയി കുറെ ധാര്മ്മിക മൂല്യങ്ങൾ പങ്കു വെക്കുന്നുണ്ട്. എവിടെ നിന്നാണ് ഈ മൂല്യങ്ങൾ വന്നത്? നമ്മൾ പറയ്ന്നത് ദൈവം നല്കിയ സിരാത്തുൽ മുസ്തഖീം ആണ് ഈ മൂല്യങ്ങൾ.
. ദൈവം മോശ പ്രവാചകന് നല്കിയ ഗ്രന്ഥം ആണ് തൌറാത്ത് അല്ലെങ്കിൽ തോറ എന്ന് ഖുര്ആൻ പറയുന്നത്. ആ തോറ ഇന്ന് ലഭ്യമാണ് എന്ന് ജൂതന്മാര്ക്ക് പോലും വാദമില്ല. സോളമൻ ടെമ്പിൾ നശിപ്പിക്കപ്പെട്ടപ്പോൾ അതിനകത്ത് സൂക്ഷിച്ചിരുന്ന തോറയും നഷ്ടപ്പെട്ടു എന്നത് ചരിത്രം. പക്ഷെ അതിലെ നിയമങ്ങള ജനങ്ങളുടെ പ്രത്യേകിച്ച് പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും മനസ്സില് ഉണ്ടായിരുന്നു. ഈ നിയമങ്ങൾ കൂടെ ചേര്ത്തു അവർ ഗ്രന്ഥങ്ങള രചിച്ചുണ്ടാക്കിയിട്ടുണ്ട്
ഇന്നത്തെ ബൈബിളിലെ പഴയ നിയമത്തിലെ ദ്യൂട്രോനമി പുസ്തകത്തിൽ തോറയിൽ ഉള്ള പല വാചകങ്ങളും ഉണ്ട്. ദ്യൂട്രോനമി അടക്കമുള്ള അഞ്ചു പുസ്തകങ്ങളെ ജൂതന്മാർ തോറ എന്ന് വിളിക്കുന്നത് അത് കൊണ്ടായിരിക്കാം
എന്നാല്‍ തോറ ഇന്ന് ലഭ്യമല്ല .ലഭ്യമല്ല എന്നതിന് പ്രത്യേകിച്ച് തെളിവ് ആവശ്യമില്ലാ, ലഭ്യമാണ് എന്നതിനാണ് തെളിവ് വേണ്ടത്.
വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട് എന്നത് കൊണ്ട് മാത്രം മനുഷ്യൻ അത് അംഗീകരിച്ചു പിന്തുടരുന്നു കൊള്ളണം എന്നില്ലാ, മനുഷ്യന്റെ ദേഹെച്ചകളും മറ്റു താല്പര്യങ്ങളും അതിനു തടസ്സമായി നില്ക്കാം. സമകാലീന ലോകത്ത് അതിനു പല ഉദാഹരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് മദ്യപാനം പാടില്ലാ എന്നാണു ഇസ്ലാമിലെ നിയമം എന്ന് ഒരുമാതിരിപ്പെട്ട മുസ്ലീങ്ങല്ക്കും അമുസ്ലീങ്ങല്ക്കും അറിയാം. എന്നിട്ടും മദ്യപിക്കുന്ന മുസ്ലീങ്ങൾ എന്ന് അവകാശപ്പെടുന്ന ആളുകളെ കാണാവുന്നതാണ്.
ജൂതന്മാരുടെ ചരിത്രത്തിലെ മേജര് സ്പ്ളിറ്റ് നടന്നത് യേശുവിന്റെ കാര്യത്തിൽ ആണ്. യേശുവിനെ പിന്തുടര്ന്നവരും (അവർ എണ്ണത്തിൽ കുറവായിരുന്നു) അല്ലാത്തവരും എന്നാ രീതിയിൽ ഒരു സ്പ്ളിറ്റ് ഉണ്ടായിരുന്നു. ഇസ്ലാം സ്വീകരിച്ച ജൂതന്മാരും ഉണ്ട്.
അനാദി കാലം മുതൽ സമുദായങ്ങളിലേക്ക് കൊടുത്തു എന്ന് പറയാൻ തെളിവ് ആവശ്യമാണെന്ന് ഞാൻ കരുതുന്നു.
മാനവ സമൂഹത്തിൽ എത്ര സമുദായങ്ങൾ എവിടെയൊക്കെ കഴിഞ്ഞു പോയിട്ടുണ്ട് എന്ന് നമുക്കറിയില്ലാ. നമുക്ക് അറിയാവുന്ന സമുദായങ്ങളുടെ ഹിസ്ടറി തന്നെ പൂര്ണ്ണമായ രൂപത്തിൽ ലഭ്യവുമല്ലാ. ഇതെല്ലാം ആണെങ്കിലും അവർക്കിടയിൽ ധാര്മ്മിക മൂല്യങ്ങളുടെ ഒരു യോജിപ്പ് കാണാവുന്നതാണ്. ഇതെല്ലാം ഒരേ സോർസിൽ നിന്ന് വന്നതാണ് എന്നാ അസ്സംപ്ഷൻ ആണ് ഞാൻ മുന്നോട്ടു വെച്ചത്. I feel it is a better logic.
ഇന്ന് മുസ്ലീങ്ങൾ ഖുര്ആൻ മനപ്പാടമാക്കുന്നത് പോലെ ജൂതന്മാർ ഒരു കാലത്തും അവരുടെ വിശുദ്ധ ഗ്രന്ഥം മനപ്പടമാക്കിയിട്ടില്ലാ. അവരിലെ പുരോഹിത വിഭാഗത്തിനു മാത്രമേ വിശുദ്ധ ഗ്രന്ഥം പഠിക്കാനും നോക്കാനുമോക്കെയുള്ള അനുവാദമുണ്ടായിരുന്നുള്ളൂ. പിന്നെ വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ച് അറിയാവുന്നത് പ്രവാചകന്മാർക്കാനു. അത് ദൈവം നേരിട്ട് അവരെ പഠിപ്പിച്ചതായിരിക്കും. സാധാരണക്കാർ ദൈവത്തിന്റെ നിയമം എന്താണ് എന്നറിയാൻ പുരോഹിതന്മാരെ സമീപിക്കുകയാണ് ചെയ്തത്. അത് അവര്ക്ക് താല്പര്യമുള്ള തരത്തിൽ അവർ വളച്ചൊടിച്ചും മറച്ചു പിടിച്ചും ഇല്ലാത്തത് കൂടി കെട്ടിയും ഒക്കെ പറഞ്ഞു കൊടുക്കും. അവർ പറയുന്നത് ക്രോസ് വെരിഫൈ ചെയ്യാനുള്ള സൗകര്യം സാധാരണക്കാർക്ക് ഇല്ലായിരുന്നു. പ്രവാചകന്മാർ തിരുത്താൻ ശ്രമിക്കുമെങ്കിലും ജനങ്ങൾക്ക് പുരോഹിതന്മാരെ പിന്പട്ടാൻ ആയിരുന്നു താല്പര്യം.
ഈ സമൂഹത്തിന്റെ നെത്രത്തം അവരുടെ ഗോത്ര നേതാവിലും പുരോഹിതന്മാരിലും ആയിരുന്നു. ഈ നേതാക്കൾ പറയുന്നത് പോലെയാണ് അണികൾ പോകുക. അത്തരം ഒരു സാഹചര്യത്തിൽ 50-50 സ്പ്ളിറ്റ് സംഭവിക്കില്ലാ. സത്യം മനസ്സിലാക്കിയ ഒരു ന്യൂനപക്ഷം പോകുമെന്ന് മാത്രം .
എന്നെയും നിങ്ങളെയും ശ്രിഷ്ടിച്ച ദൈവം തന്നെയാണ് ജൂതന്മാരെയും ശ്രിഷ്ടിച്ചത്. ജൂതന്മാര്ക്ക് മുമ്പും ആ ദൈവം ഉണ്ട്. അപ്പോൾ ജൂതന്മാരുടെ ദൈവത്തെ മറ്റുള്ളവർ ആരാധിക്കുന്നു എന്നതിന് പ്രസക്തിയില്ലാ.
ഡെഡ് സീ സ്ക്രോൾ പറയുന്നത് അക്കാലത്തെ ജൂത സമൂഹം മൂന്നു പ്രവാചകരെ പ്രതീക്ഷിച്ചിരുന്നു എന്നാണു. ഇന് ജെനെരൽ ഈ മൂന്നു പേരും അവരിൽ നിന്ന് തന്നെ ആയിരിക്കും എന്നാണു ജൂതന്മാർ പ്രതീക്ഷിച്ചിരുന്നത്. പ്രവാച്ചകത്തം എന്നത് തങ്ങളുടെ മാത്രം കുത്തകയാണ് എന്നാണു ഇസ്രയേൽ സന്തതികൾ കരുതിയിരുന്നത്. അതിനാല പ്രവാചകൻ വരിക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണി അല്ല, അത് ഒരു സന്തോഷ വാര്ത്തയാണ് .
മദീനയിൽ താമസിച്ചിരുന്ന ജൂതന്മാർ പലപ്പോഴും അവിടെയുള്ള അറബികളെ ഈ കാര്യം പറഞ്ഞു ഭീഷനിപ്പെടുത്താരുണ്ടായിരുന്നു. തങ്ങളിലേക്ക് വരാനുള്ള പ്രവാചകന്റെ ആഗമനം ഉടനെ ഉണ്ടാകുമെന്നും, അദ്ദേഹം വന്നാൽ അറബികളെ കീഴ്പ്പെദുത്തുമെന്നും ജൂതന്മാർ വീമ്പിളക്കാരുണ്ടായിരുന്നു. ഔസ് ഖസ്രാജ് എന്നീ രണ്ടു അറബി ഗോത്രങ്ങളും ഇതിനെ അല്പ്പം ഭീതിയോടെയാണ് കണ്ടത്. മക്കയിൽ മുഹമ്മദ് നബി പ്രവച്ചകത്തം അവകാശപ്പെട്ടപ്പോൾ ഔസും ഖസ്രജും മക്കയിലേക്ക് ഓടാൻ കാരണം ഇതാണ്. ജൂതന്മാർ പ്രതീക്ഷിക്കുന്ന ആ പ്രവാചകൻ ആണ് ഇധെഹമെങ്കിൽ ജൂതന്മാർ അദ്ദേഹത്തെ സ്വീകരിക്കുന്നതിനു മുമ്പ് അവര്ക്ക് ആ പ്രവാചകന്റെ അനുയായി ആവണമായിരുന്നു
ആദിമ മനുഷ്യൻ മുതൽ ദൈവം എല്ലാവര്ക്കും കൊടുത്തത് മൌലീകമായി ഒരേ മാര്ഗ നിര്ദേശം ആണ്, സിരാത്തുൽ മുസ്തഖീം (നേരായ വഴി എന്ന് അര്ത്തം )എന്ന് വിളിക്കുന്നു. ലോകത്തുള്ള എല്ലാ മതങ്ങളും കോമണ്‍ ആയി കുറെ ധാര്മ്മിക മൂല്യങ്ങൾ പങ്കു വെക്കുന്നുണ്ട്. എവിടെ നിന്നാണ് ഈ മൂല്യങ്ങൾ വന്നത്? നമ്മൾ പറയ്ന്നത് ദൈവം നല്കിയ സിരാത്തുൽ മുസ്തഖീം ആണ് ഈ മൂല്യങ്ങൾ.
. ദൈവം മോശ പ്രവാചകന് നല്കിയ ഗ്രന്ഥം ആണ് തൌറാത്ത് അല്ലെങ്കിൽ തോറ എന്ന് ഖുര്ആൻ പറയുന്നത്. ആ തോറ ഇന്ന് ലഭ്യമാണ് എന്ന് ജൂതന്മാര്ക്ക് പോലും വാദമില്ല. സോളമൻ ടെമ്പിൾ നശിപ്പിക്കപ്പെട്ടപ്പോൾ അതിനകത്ത് സൂക്ഷിച്ചിരുന്ന തോറയും നഷ്ടപ്പെട്ടു എന്നത് ചരിത്രം. പക്ഷെ അതിലെ നിയമങ്ങള ജനങ്ങളുടെ പ്രത്യേകിച്ച് പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും മനസ്സില് ഉണ്ടായിരുന്നു. ഈ നിയമങ്ങൾ കൂടെ ചേര്ത്തു അവർ ഗ്രന്ഥങ്ങള രചിച്ചുണ്ടാക്കിയിട്ടുണ്ട്
ഇന്നത്തെ ബൈബിളിലെ പഴയ നിയമത്തിലെ ദ്യൂട്രോനമി പുസ്തകത്തിൽ തോറയിൽ ഉള്ള പല വാചകങ്ങളും ഉണ്ട്. ദ്യൂട്രോനമി അടക്കമുള്ള അഞ്ചു പുസ്തകങ്ങളെ ജൂതന്മാർ തോറ എന്ന് വിളിക്കുന്നത് അത് കൊണ്ടായിരിക്കാം
എന്നാല്‍ തോറ ഇന്ന് ലഭ്യമല്ല .ലഭ്യമല്ല എന്നതിന് പ്രത്യേകിച്ച് തെളിവ് ആവശ്യമില്ലാ, ലഭ്യമാണ് എന്നതിനാണ് തെളിവ് വേണ്ടത്.
വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട് എന്നത് കൊണ്ട് മാത്രം മനുഷ്യൻ അത് അംഗീകരിച്ചു പിന്തുടരുന്നു കൊള്ളണം എന്നില്ലാ, മനുഷ്യന്റെ ദേഹെച്ചകളും മറ്റു താല്പര്യങ്ങളും അതിനു തടസ്സമായി നില്ക്കാം. സമകാലീന ലോകത്ത് അതിനു പല ഉദാഹരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് മദ്യപാനം പാടില്ലാ എന്നാണു ഇസ്ലാമിലെ നിയമം എന്ന് ഒരുമാതിരിപ്പെട്ട മുസ്ലീങ്ങല്ക്കും അമുസ്ലീങ്ങല്ക്കും അറിയാം. എന്നിട്ടും മദ്യപിക്കുന്ന മുസ്ലീങ്ങൾ എന്ന് അവകാശപ്പെടുന്ന ആളുകളെ കാണാവുന്നതാണ്.
ജൂതന്മാരുടെ ചരിത്രത്തിലെ മേജര് സ്പ്ളിറ്റ് നടന്നത് യേശുവിന്റെ കാര്യത്തിൽ ആണ്. യേശുവിനെ പിന്തുടര്ന്നവരും (അവർ എണ്ണത്തിൽ കുറവായിരുന്നു) അല്ലാത്തവരും എന്നാ രീതിയിൽ ഒരു സ്പ്ളിറ്റ് ഉണ്ടായിരുന്നു. ഇസ്ലാം സ്വീകരിച്ച ജൂതന്മാരും ഉണ്ട്.
അനാദി കാലം മുതൽ സമുദായങ്ങളിലേക്ക് കൊടുത്തു എന്ന് പറയാൻ തെളിവ് ആവശ്യമാണെന്ന് ഞാൻ കരുതുന്നു.
മാനവ സമൂഹത്തിൽ എത്ര സമുദായങ്ങൾ എവിടെയൊക്കെ കഴിഞ്ഞു പോയിട്ടുണ്ട് എന്ന് നമുക്കറിയില്ലാ. നമുക്ക് അറിയാവുന്ന സമുദായങ്ങളുടെ ഹിസ്ടറി തന്നെ പൂര്ണ്ണമായ രൂപത്തിൽ ലഭ്യവുമല്ലാ. ഇതെല്ലാം ആണെങ്കിലും അവർക്കിടയിൽ ധാര്മ്മിക മൂല്യങ്ങളുടെ ഒരു യോജിപ്പ് കാണാവുന്നതാണ്. ഇതെല്ലാം ഒരേ സോർസിൽ നിന്ന് വന്നതാണ് എന്നാ അസ്സംപ്ഷൻ ആണ് ഞാൻ മുന്നോട്ടു വെച്ചത്. I feel it is a better logic.
ഇന്ന് മുസ്ലീങ്ങൾ ഖുര്ആൻ മനപ്പാടമാക്കുന്നത് പോലെ ജൂതന്മാർ ഒരു കാലത്തും അവരുടെ വിശുദ്ധ ഗ്രന്ഥം മനപ്പടമാക്കിയിട്ടില്ലാ. അവരിലെ പുരോഹിത വിഭാഗത്തിനു മാത്രമേ വിശുദ്ധ ഗ്രന്ഥം പഠിക്കാനും നോക്കാനുമോക്കെയുള്ള അനുവാദമുണ്ടായിരുന്നുള്ളൂ. പിന്നെ വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ച് അറിയാവുന്നത് പ്രവാചകന്മാർക്കാനു. അത് ദൈവം നേരിട്ട് അവരെ പഠിപ്പിച്ചതായിരിക്കും. സാധാരണക്കാർ ദൈവത്തിന്റെ നിയമം എന്താണ് എന്നറിയാൻ പുരോഹിതന്മാരെ സമീപിക്കുകയാണ് ചെയ്തത്. അത് അവര്ക്ക് താല്പര്യമുള്ള തരത്തിൽ അവർ വളച്ചൊടിച്ചും മറച്ചു പിടിച്ചും ഇല്ലാത്തത് കൂടി കെട്ടിയും ഒക്കെ പറഞ്ഞു കൊടുക്കും. അവർ പറയുന്നത് ക്രോസ് വെരിഫൈ ചെയ്യാനുള്ള സൗകര്യം സാധാരണക്കാർക്ക് ഇല്ലായിരുന്നു. പ്രവാചകന്മാർ തിരുത്താൻ ശ്രമിക്കുമെങ്കിലും ജനങ്ങൾക്ക് പുരോഹിതന്മാരെ പിന്പട്ടാൻ ആയിരുന്നു താല്പര്യം.
ഈ സമൂഹത്തിന്റെ നെത്രത്തം അവരുടെ ഗോത്ര നേതാവിലും പുരോഹിതന്മാരിലും ആയിരുന്നു. ഈ നേതാക്കൾ പറയുന്നത് പോലെയാണ് അണികൾ പോകുക. അത്തരം ഒരു സാഹചര്യത്തിൽ 50-50 സ്പ്ളിറ്റ് സംഭവിക്കില്ലാ. സത്യം മനസ്സിലാക്കിയ ഒരു ന്യൂനപക്ഷം പോകുമെന്ന് മാത്രം .
എന്നെയും നിങ്ങളെയും ശ്രിഷ്ടിച്ച ദൈവം തന്നെയാണ് ജൂതന്മാരെയും ശ്രിഷ്ടിച്ചത്. ജൂതന്മാര്ക്ക് മുമ്പും ആ ദൈവം ഉണ്ട്. അപ്പോൾ ജൂതന്മാരുടെ ദൈവത്തെ മറ്റുള്ളവർ ആരാധിക്കുന്നു എന്നതിന് പ്രസക്തിയില്ലാ.
ഡെഡ് സീ സ്ക്രോൾ പറയുന്നത് അക്കാലത്തെ ജൂത സമൂഹം മൂന്നു പ്രവാചകരെ പ്രതീക്ഷിച്ചിരുന്നു എന്നാണു. ഇന് ജെനെരൽ ഈ മൂന്നു പേരും അവരിൽ നിന്ന് തന്നെ ആയിരിക്കും എന്നാണു ജൂതന്മാർ പ്രതീക്ഷിച്ചിരുന്നത്. പ്രവാച്ചകത്തം എന്നത് തങ്ങളുടെ മാത്രം കുത്തകയാണ് എന്നാണു ഇസ്രയേൽ സന്തതികൾ കരുതിയിരുന്നത്. അതിനാല പ്രവാചകൻ വരിക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണി അല്ല, അത് ഒരു സന്തോഷ വാര്ത്തയാണ് .
മദീനയിൽ താമസിച്ചിരുന്ന ജൂതന്മാർ പലപ്പോഴും അവിടെയുള്ള അറബികളെ ഈ കാര്യം പറഞ്ഞു ഭീഷനിപ്പെടുത്താരുണ്ടായിരുന്നു. തങ്ങളിലേക്ക് വരാനുള്ള പ്രവാചകന്റെ ആഗമനം ഉടനെ ഉണ്ടാകുമെന്നും, അദ്ദേഹം വന്നാൽ അറബികളെ കീഴ്പ്പെദുത്തുമെന്നും ജൂതന്മാർ വീമ്പിളക്കാരുണ്ടായിരുന്നു. ഔസ് ഖസ്രാജ് എന്നീ രണ്ടു അറബി ഗോത്രങ്ങളും ഇതിനെ അല്പ്പം ഭീതിയോടെയാണ് കണ്ടത്. മക്കയിൽ മുഹമ്മദ് നബി പ്രവച്ചകത്തം അവകാശപ്പെട്ടപ്പോൾ ഔസും ഖസ്രജും മക്കയിലേക്ക് ഓടാൻ കാരണം ഇതാണ്. ജൂതന്മാർ പ്രതീക്ഷിക്കുന്ന ആ പ്രവാചകൻ ആണ് ഇധെഹമെങ്കിൽ ജൂതന്മാർ അദ്ദേഹത്തെ സ്വീകരിക്കുന്നതിനു മുമ്പ് അവര്ക്ക് ആ പ്രവാചകന്റെ അനുയായി ആവണമായിരുന്നു
No comments:
Post a Comment