ആവര്ത്തലനം 18:18 ല്‍ പറയപ്പെട്ട പ്രവാചകന്‍ മുഹമ്മദു നബിയാണെന്നുള്ളതിനു രണ്ടു കാരണങ്ങള്‍ ഞാന്‍ പറഞ്ഞു. നിര്ഭാപഗ്യകരമെന്നു പറയട്ടെ, ഇവിടെ പോസ്റ്റിട്ട സനിതോ ഇപ്പോള്‍ അഭിപ്രായം പറഞ്ഞ സുശീലോ ആ കാരണങ്ങള്‍ കാണുകയുണ്ടായില്ലെന്നു താനെ വേണം കരുതാന്‍..
അത് കൊണ്ട് ഒന്ന് കൂടെ കാണുക.
'18 : അവരുടെ സഹോദരന്മാകരുടെ ഇടയില്നിരന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്ക്കുന വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പി ക്കുന്നതെല്ലാം അവന്‍ അവരോടു പറയും '(ആവര്ത്ത്നം 18:18)
ഇവിടെ ഒന്നാമതായി അവരുടെ സഹോരന്മാരുടെ ഇടയില്നിന്നെന്നു പറഞ്ഞത് ശ്രദ്ധിക്കുക,
ആരാണ് ഇസ്രായെലരുടെ സഹോദരന്മാര്‍, ഇസ്മായീലര്‍ തന്നെ,
രണ്ടാമത്.. നിന്നെപ്പോലെ എന്നത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ്, കാരണം മൂസാ നബിയെപ്പോലെ ഇസ്രായെലരില്‍ വേറെ ഒരു പ്രവാചകനുണ്ടായിട്ടില്ലെന്നു ബൈബിള്ത്ന്നെ അടിവരയിടുന്നു,
.10 : കര്ത്താരവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല (ആവര്ത്തയനം 34:10)
Prophet Muhammad [pbuh] said: "Allâh selected Ishmael from the sons of Abraham, Kinana from the sons of Ishmael, Quraish from the sons of Kinana, Hashim from the sons of Quraish and He selected me from the sons of Hashim." [Muslim 2/245; Tirmidhi 2/201]
അവരുടെ സഹോദന്മാര്ക്കി ടയില് നിന്നാണ് നിന്നെപോലുള്ള പ്രവാചകനെ ഉയര്ത്തു കയെന്നാണല്ലോ മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം. മോശെ പ്രവാചകന്റെ ജനതയായ ഇസ്രായീല്യരാണ് ഇവിടെ ‘അവര്’ എന്ന് പറയുന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്രായീല്യരുടെ സഹോദന്മാര്ക്കിടടയില്നിാന്നാണ് ആ പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന പ്രവചനവും മുഹമ്മദ് നബി(സ്വ)യില് വളരെ സ്പഷ്ടമായി പൂര്ത്തീവകരിക്കപ്പെടുന്നുണ്ട്. അബ്രഹാമിന്റെ മകനായ ഇസ്ഹാഖിന്റെ മകനാണ് ഇസ്രായീല് എന്ന് വിളിക്കപ്പെട്ട യാക്കോബ്. യാക്കോബിന്റെ സന്തതി പരമ്പരയാണ് ഇസ്രായീല്യര് എന്നറിയപ്പെട്ടത്. അബ്രഹാമിന്റെ മറ്റൊരു മകനായ ഇസ്മാഈലിന്റെ സന്തതികളാണ് അറബികള്. അങ്ങനെ നോക്കുമ്പോള് ഇസ്മാഈല്യര് അഥവാ അറബികള് ഇസ്രായീല്യരുടെ സഹോദരന്മാരാണ്. അറബികള്ക്കി ടയില് നിന്നാണല്ലോ മുഹമ്മദി (സ്വ)ന്റെ ആഗമനമുണ്ടായത്. അവരുടെ സഹോദരന്മാര്ക്കി്ടയില്നിലന്നാണ് മോശെയെപോലെയുള്ള പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന ദൈവിക വാഗ്ദാനവും മുഹമ്മദ് നബി (സ്വ)യില് പൂര്ത്തീ കരിക്കപ്പെടുന്നു.
വരാനിരിക്കുന്ന മോശയെപോലെയുള്ള പ്രവാചകന്റെ മറ്റൊരു അടയാളമായി പറയുന്നത് ‘ഞാന്‍ എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും’ എന്നാണല്ലോ. ദൈവിക വചനങ്ങളുടെ മാത്രം സമാഹാരമെന്ന് അവകാശപ്പെടാന് കഴിയുന്ന ഇന്ന് നില നില്ക്കു ന്ന ഏകഗ്രന്ഥം വിശുദ്ധ ഖുര്ആംനാണെന്ന കാര്യത്തില് സംശയമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളിലും വിശുദ്ധന്മാരുടെയോ ഋഷിമാരുടെയോ രചനകളുമുണ്ടെന്ന വസ്തുത അവയുടെ അപ്രമാദിത്വം സ്ഥാപിക്കാന് ശ്രമിക്കുന്നവര് തന്നെ സമ്മതിക്കുന്നതാണ്. ഖുര്ആതനിലാകട്ടെ ദൈവിക വചനങ്ങള് മാത്രമാണുള്ളത്. മുഹമ്മദ് നബി (സ്വ) സ്വന്തമായി നിര്മിമച്ച ഒരു വാക്കുപോലും ഖുര്ആനനിലില്ല.
ഖുര്ആ്നിലെ അക്ഷരങ്ങളെല്ലാം മോശ പ്രവാചകന് കര്ത്താ വ് തൌറാത്ത് നല്കിരയതുപോലെ ലിഖിത രൂപത്തില് നല്കുലകയല്ല ചെയ്തത്. മറിച്ച് ഗബ്രിയേല് മാലാഖ പ്രവാചകന്റെ അടുത്തുവന്ന് ദൈവവചനങ്ങള് ഓതിക്കേള്പ്പി ക്കുകയായിരുന്നു. ആ വചനങ്ങള് തന്റെ നാവുകൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അഥവാ ദൈവം പലകകളിലാക്കിക്കൊണ്ടോ മറ്റ് രേഖകളാക്കിക്കൊണ്ടോ അല്ല മുഹമ്മദ് നബി (സ്വ)ക്ക് ബോധനങ്ങള് നല്കിണയത്. മറിച്ച്, അദ്ദേഹത്തിന്റെ നാവിലേക്ക് ദൈവവചനങ്ങള് നിവേശിപ്പിക്കപ്പെടുകയായിരുന്നു. ‘ഞാന് എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും’ എന്ന വചനവും മുഹമ്മദ് നബി (സ്വ)യില് പൂര്ത്തീ കരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.
ഞാന് കല്പിേക്കുന്നതെല്ലാം അയാള് അവരോട് പറയും’ എന്നതാണല്ലോ മറ്റൊരു അടയാളം. മുഹമ്മദ് നബി (സ്വ) ദൈവിക കല്പ നകള്ക്ക് അനുസൃതമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. മുഹമ്മദ് നബി (സ്വ)യുടെ സംസാരങ്ങളെല്ലാം ദൈവിക ബോധനത്തിന് അനു സരിച്ചിട്ടായിരുന്നുവെന്ന കാര്യത്തില് സംശയമൊന്നുമില്ല. ഓരോ വിഷയങ്ങളിലും നാം സ്വീകരിക്കേണ്ട വിധിവിലക്കുകള് എന്തെല്ലാ മാണെന്ന ദൈവകല്പസനകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതുകൊണ്ടുതന്നെ ഈ അടയാളവും മുഹമ്മദ് നബി (സ്വ)യില് പൂര്ത്തീ കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
വരാനിരിക്കുന്ന പ്രവാചകന് സംസാരിക്കുന്ന വാക്കുകള് ദൈവിക നാമത്തിലായിരിക്കുമെന്നാണ് മോശയോടുള്ള ദൈവിക വാഗ്ദാനത്തില് പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഇത് മുഹമ്മദ് നബി (സ്വ) യുടെ കാര്യത്തില് യോജിക്കുന്നതുപോലെ മറ്റാരുടെയും കാര്യത്തില് യോജിക്കുന്നില്ലെന്നതാണ് വാസ്തവം. ഓരോ കാര്യം പറയുമ്പോഴും ചെയ്യുമ്പോഴും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്’ എന്നുച്ചരിച്ചുകൊണ്ടാണ് അദ്ദേഹം തുടക്കം കുറിച്ചിരുന്നത്. കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തില് എല്ലാ കാര്യങ്ങളും തുടങ്ങണമെന്ന് തന്റെ അനുയായികളെ പഠിപ്പിക്കുകകൂടി ചെയ്തയാളാണ് മുഹമ്മദ് നബി (സ്വ). മറ്റൊരു പ്രവാചകന്റെ ചരിത്രത്തിലും ഇത്ര സുന്ദരമായ ഒരു പ്രാരംഭവാക്യം പഠിപ്പിച്ചതായി നമുക്ക് കാണാന് കഴിയുന്നില്ല.
ഗബ്രിയേല്‍ അവന്റെ പിതാവ് ദാവീടാനെനു പറഞ്ഞതുകൊണ്ട് മറിയ ദാവീദിന്റെ വംശത്തില്‍ പെടുമെന്ന് സമാധാനിക്കാന്‍ പക്ഷെ ലൂകാക്കും മത്തായിക്കും കഴിയുന്നില്ല, അവര്‍ കര്ത്താുവുമായി ബന്ധമില്ലാത്ത ജോസഫിനെ എങ്ങിനെയോക്കെയോപ് ദാവീദിലെക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്,
ഇത് പറയുമ്പോള്‍ ജോസഫിനെക്കുറിചൊരക്ഷരം മുണ്ടിപ്പോകരുത്. ഞാന്‍ ജോസഫിനെക്കുരിച്ചു പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു ബുദ്ധിമുട്ടണ്ട.
ജെസീബി പറയാതിരുന്നത് കൊണ്ട് ലൂക്കായും മത്തായിയും പറഞ്ഞത് ഇല്ലാതാകില്ലല്ലോ?
ഗബ്രിയേല്‍ ഒറ്റയടിക്ക് കര്ത്താവിനെ ദാവീദിന്റെ മോനാക്കീട്ടു ദാവീദിന്റെ സിംഹാസനത്തില്‍ ഇരുത്തീട്ടും ലൂകാക്കും മത്തായിക്കും സമധാനം കിട്ടാതെ ജോസഫിലൂടെ ദാവീദിലെക്കെത്താന്‍ ശ്രമിക്കണതെന്തു കൊണ്ടാണ് എന്ന് മനസിലാക്കുമ്പോള്‍ *** പിതാവായ *** ദാവീദെന്ന കച്ചിത്തുരുമ്പ് പിടി വിട്ട് പോകണത് കാണാം..
കര്ത്താടവിനെ ഒറ്റയടിക്കങ്ങു ദാവീദിലെക്കത്തിച്ച ഗബ്രിയേലിനും ജെസീബിക്കുമറിയാത്ത സംഗതി ലൂക്കാക്കും മത്തായിക്കും അറിയാമായിരുന്നു, മറിയയെ ദാവീദിന്റെ വംശത്തില്‍ പെടുത്തിയിട്ടും വലിയ കാര്യമില്ലെന്ന തിരിച്ചറിവ് അവര്ക്കു ണ്ടായിരുന്നു, അത് കൊണ്ട് തന്നെ അവര്‍ ദാവീദിലെക്കെത്താന്‍ വേറെ വഴികണ്ട് പിടിച്ചു. ആ തിരിച്ചറിവ് എവിടുന്നു കിട്ടി അവര്ക്കെ ന്നല്ലേ? ഇതാ കണ്ടോ ..
Numbers 1:18 KJV.
And they assembled all the congregation together on the first day of the second month, and they declared their pedigrees after their families, by the house of their fathers, according to the number of the names, from twenty years old and upward, by their polls.
മനുഷ്യരുടെ വംശാവലി തിരിക്കുന്നതെങ്ങിനെയെന്നു മോശെ പ്രവാചകന്‍ പഠിപ്പിക്കുന്നു..
അത് കൊണ്ട് ഒന്ന് കൂടെ കാണുക.
'18 : അവരുടെ സഹോദരന്മാകരുടെ ഇടയില്നിരന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്ക്കുന വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പി ക്കുന്നതെല്ലാം അവന്‍ അവരോടു പറയും '(ആവര്ത്ത്നം 18:18)
ഇവിടെ ഒന്നാമതായി അവരുടെ സഹോരന്മാരുടെ ഇടയില്നിന്നെന്നു പറഞ്ഞത് ശ്രദ്ധിക്കുക,
ആരാണ് ഇസ്രായെലരുടെ സഹോദരന്മാര്‍, ഇസ്മായീലര്‍ തന്നെ,
രണ്ടാമത്.. നിന്നെപ്പോലെ എന്നത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ്, കാരണം മൂസാ നബിയെപ്പോലെ ഇസ്രായെലരില്‍ വേറെ ഒരു പ്രവാചകനുണ്ടായിട്ടില്ലെന്നു ബൈബിള്ത്ന്നെ അടിവരയിടുന്നു,
.10 : കര്ത്താരവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല (ആവര്ത്തയനം 34:10)
Prophet Muhammad [pbuh] said: "Allâh selected Ishmael from the sons of Abraham, Kinana from the sons of Ishmael, Quraish from the sons of Kinana, Hashim from the sons of Quraish and He selected me from the sons of Hashim." [Muslim 2/245; Tirmidhi 2/201]
അവരുടെ സഹോദന്മാര്ക്കി ടയില് നിന്നാണ് നിന്നെപോലുള്ള പ്രവാചകനെ ഉയര്ത്തു കയെന്നാണല്ലോ മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം. മോശെ പ്രവാചകന്റെ ജനതയായ ഇസ്രായീല്യരാണ് ഇവിടെ ‘അവര്’ എന്ന് പറയുന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്രായീല്യരുടെ സഹോദന്മാര്ക്കിടടയില്നിാന്നാണ് ആ പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന പ്രവചനവും മുഹമ്മദ് നബി(സ്വ)യില് വളരെ സ്പഷ്ടമായി പൂര്ത്തീവകരിക്കപ്പെടുന്നുണ്ട്. അബ്രഹാമിന്റെ മകനായ ഇസ്ഹാഖിന്റെ മകനാണ് ഇസ്രായീല് എന്ന് വിളിക്കപ്പെട്ട യാക്കോബ്. യാക്കോബിന്റെ സന്തതി പരമ്പരയാണ് ഇസ്രായീല്യര് എന്നറിയപ്പെട്ടത്. അബ്രഹാമിന്റെ മറ്റൊരു മകനായ ഇസ്മാഈലിന്റെ സന്തതികളാണ് അറബികള്. അങ്ങനെ നോക്കുമ്പോള് ഇസ്മാഈല്യര് അഥവാ അറബികള് ഇസ്രായീല്യരുടെ സഹോദരന്മാരാണ്. അറബികള്ക്കി ടയില് നിന്നാണല്ലോ മുഹമ്മദി (സ്വ)ന്റെ ആഗമനമുണ്ടായത്. അവരുടെ സഹോദരന്മാര്ക്കി്ടയില്നിലന്നാണ് മോശെയെപോലെയുള്ള പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന ദൈവിക വാഗ്ദാനവും മുഹമ്മദ് നബി (സ്വ)യില് പൂര്ത്തീ കരിക്കപ്പെടുന്നു.
വരാനിരിക്കുന്ന മോശയെപോലെയുള്ള പ്രവാചകന്റെ മറ്റൊരു അടയാളമായി പറയുന്നത് ‘ഞാന്‍ എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും’ എന്നാണല്ലോ. ദൈവിക വചനങ്ങളുടെ മാത്രം സമാഹാരമെന്ന് അവകാശപ്പെടാന് കഴിയുന്ന ഇന്ന് നില നില്ക്കു ന്ന ഏകഗ്രന്ഥം വിശുദ്ധ ഖുര്ആംനാണെന്ന കാര്യത്തില് സംശയമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളിലും വിശുദ്ധന്മാരുടെയോ ഋഷിമാരുടെയോ രചനകളുമുണ്ടെന്ന വസ്തുത അവയുടെ അപ്രമാദിത്വം സ്ഥാപിക്കാന് ശ്രമിക്കുന്നവര് തന്നെ സമ്മതിക്കുന്നതാണ്. ഖുര്ആതനിലാകട്ടെ ദൈവിക വചനങ്ങള് മാത്രമാണുള്ളത്. മുഹമ്മദ് നബി (സ്വ) സ്വന്തമായി നിര്മിമച്ച ഒരു വാക്കുപോലും ഖുര്ആനനിലില്ല.
ഖുര്ആ്നിലെ അക്ഷരങ്ങളെല്ലാം മോശ പ്രവാചകന് കര്ത്താ വ് തൌറാത്ത് നല്കിരയതുപോലെ ലിഖിത രൂപത്തില് നല്കുലകയല്ല ചെയ്തത്. മറിച്ച് ഗബ്രിയേല് മാലാഖ പ്രവാചകന്റെ അടുത്തുവന്ന് ദൈവവചനങ്ങള് ഓതിക്കേള്പ്പി ക്കുകയായിരുന്നു. ആ വചനങ്ങള് തന്റെ നാവുകൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അഥവാ ദൈവം പലകകളിലാക്കിക്കൊണ്ടോ മറ്റ് രേഖകളാക്കിക്കൊണ്ടോ അല്ല മുഹമ്മദ് നബി (സ്വ)ക്ക് ബോധനങ്ങള് നല്കിണയത്. മറിച്ച്, അദ്ദേഹത്തിന്റെ നാവിലേക്ക് ദൈവവചനങ്ങള് നിവേശിപ്പിക്കപ്പെടുകയായിരുന്നു. ‘ഞാന് എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും’ എന്ന വചനവും മുഹമ്മദ് നബി (സ്വ)യില് പൂര്ത്തീ കരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.
ഞാന് കല്പിേക്കുന്നതെല്ലാം അയാള് അവരോട് പറയും’ എന്നതാണല്ലോ മറ്റൊരു അടയാളം. മുഹമ്മദ് നബി (സ്വ) ദൈവിക കല്പ നകള്ക്ക് അനുസൃതമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. മുഹമ്മദ് നബി (സ്വ)യുടെ സംസാരങ്ങളെല്ലാം ദൈവിക ബോധനത്തിന് അനു സരിച്ചിട്ടായിരുന്നുവെന്ന കാര്യത്തില് സംശയമൊന്നുമില്ല. ഓരോ വിഷയങ്ങളിലും നാം സ്വീകരിക്കേണ്ട വിധിവിലക്കുകള് എന്തെല്ലാ മാണെന്ന ദൈവകല്പസനകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതുകൊണ്ടുതന്നെ ഈ അടയാളവും മുഹമ്മദ് നബി (സ്വ)യില് പൂര്ത്തീ കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
വരാനിരിക്കുന്ന പ്രവാചകന് സംസാരിക്കുന്ന വാക്കുകള് ദൈവിക നാമത്തിലായിരിക്കുമെന്നാണ് മോശയോടുള്ള ദൈവിക വാഗ്ദാനത്തില് പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഇത് മുഹമ്മദ് നബി (സ്വ) യുടെ കാര്യത്തില് യോജിക്കുന്നതുപോലെ മറ്റാരുടെയും കാര്യത്തില് യോജിക്കുന്നില്ലെന്നതാണ് വാസ്തവം. ഓരോ കാര്യം പറയുമ്പോഴും ചെയ്യുമ്പോഴും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്’ എന്നുച്ചരിച്ചുകൊണ്ടാണ് അദ്ദേഹം തുടക്കം കുറിച്ചിരുന്നത്. കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തില് എല്ലാ കാര്യങ്ങളും തുടങ്ങണമെന്ന് തന്റെ അനുയായികളെ പഠിപ്പിക്കുകകൂടി ചെയ്തയാളാണ് മുഹമ്മദ് നബി (സ്വ). മറ്റൊരു പ്രവാചകന്റെ ചരിത്രത്തിലും ഇത്ര സുന്ദരമായ ഒരു പ്രാരംഭവാക്യം പഠിപ്പിച്ചതായി നമുക്ക് കാണാന് കഴിയുന്നില്ല.
ഗബ്രിയേല്‍ അവന്റെ പിതാവ് ദാവീടാനെനു പറഞ്ഞതുകൊണ്ട് മറിയ ദാവീദിന്റെ വംശത്തില്‍ പെടുമെന്ന് സമാധാനിക്കാന്‍ പക്ഷെ ലൂകാക്കും മത്തായിക്കും കഴിയുന്നില്ല, അവര്‍ കര്ത്താുവുമായി ബന്ധമില്ലാത്ത ജോസഫിനെ എങ്ങിനെയോക്കെയോപ് ദാവീദിലെക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്,
ഇത് പറയുമ്പോള്‍ ജോസഫിനെക്കുറിചൊരക്ഷരം മുണ്ടിപ്പോകരുത്. ഞാന്‍ ജോസഫിനെക്കുരിച്ചു പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു ബുദ്ധിമുട്ടണ്ട.
ജെസീബി പറയാതിരുന്നത് കൊണ്ട് ലൂക്കായും മത്തായിയും പറഞ്ഞത് ഇല്ലാതാകില്ലല്ലോ?
ഗബ്രിയേല്‍ ഒറ്റയടിക്ക് കര്ത്താവിനെ ദാവീദിന്റെ മോനാക്കീട്ടു ദാവീദിന്റെ സിംഹാസനത്തില്‍ ഇരുത്തീട്ടും ലൂകാക്കും മത്തായിക്കും സമധാനം കിട്ടാതെ ജോസഫിലൂടെ ദാവീദിലെക്കെത്താന്‍ ശ്രമിക്കണതെന്തു കൊണ്ടാണ് എന്ന് മനസിലാക്കുമ്പോള്‍ *** പിതാവായ *** ദാവീദെന്ന കച്ചിത്തുരുമ്പ് പിടി വിട്ട് പോകണത് കാണാം..
കര്ത്താടവിനെ ഒറ്റയടിക്കങ്ങു ദാവീദിലെക്കത്തിച്ച ഗബ്രിയേലിനും ജെസീബിക്കുമറിയാത്ത സംഗതി ലൂക്കാക്കും മത്തായിക്കും അറിയാമായിരുന്നു, മറിയയെ ദാവീദിന്റെ വംശത്തില്‍ പെടുത്തിയിട്ടും വലിയ കാര്യമില്ലെന്ന തിരിച്ചറിവ് അവര്ക്കു ണ്ടായിരുന്നു, അത് കൊണ്ട് തന്നെ അവര്‍ ദാവീദിലെക്കെത്താന്‍ വേറെ വഴികണ്ട് പിടിച്ചു. ആ തിരിച്ചറിവ് എവിടുന്നു കിട്ടി അവര്ക്കെ ന്നല്ലേ? ഇതാ കണ്ടോ ..
Numbers 1:18 KJV.
And they assembled all the congregation together on the first day of the second month, and they declared their pedigrees after their families, by the house of their fathers, according to the number of the names, from twenty years old and upward, by their polls.
മനുഷ്യരുടെ വംശാവലി തിരിക്കുന്നതെങ്ങിനെയെന്നു മോശെ പ്രവാചകന്‍ പഠിപ്പിക്കുന്നു..
No comments:
Post a Comment